സീറ്റ് വിഭജനം ഉടൻ പൂർത്തീകരിക്കും: ചന്ദ്രശേഖർ ബവൻകുളെ
സീറ്റ് വിഭജനം ഉടൻ പൂർത്തീകരിക്കും: ചന്ദ്രശേഖർ ബവൻകുളെ
Monday, September 2, 2024 1:09 AM IST
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചകൾ‌ 10 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മഹാരാഷ്‌ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ.

സീറ്റുകളുടെ എണ്ണമല്ല വിജയസാധ്യതയാണ് മാനദണ്ഡമെന്നും അദ്ദേഹം നാഗ്പുരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹായുതി സഖ്യം സീറ്റ് വിഭജന ചർച്ചകൾ 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. സഖ്യകക്ഷികൾക്കായി ചില സീറ്റുകൾ ബിജെപി വിട്ടുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിൽ വിള്ളലുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തരുതെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നാഗ്പുരിൽ ശനിയാഴ്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർ സീറ്റ് വിഭജന ചർച്ചകൾ നടത്തിയിരുന്നു. ഇതുവരെ 173 സീറ്റുകളിലാണ് ധാരണയായത്. ഇതിൽ ഭൂരിപക്ഷവും ബിജെപി സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.