എഴുപത്തിരണ്ടുകാരനായ അദ്ദേഹം ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, രോഗാവസ്ഥയുടെ കൃത്യമായ ചിത്രം ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. യെച്ചൂരി അടുത്തിടെ തിമിരശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.