സലാം സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും കോടതി നിരീക്ഷിച്ചു. നേരത്തേ വിചാരണക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
2022ലാണ് അന്നത്തെ പിഎഫ്ഐ ചെയർമാനായിരുന്ന സലാമിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.