എ.ജി. നൂറനി അന്തരിച്ചു
എ.ജി. നൂറനി അന്തരിച്ചു
Friday, August 30, 2024 2:17 AM IST
മുംബൈ: പ്രശസ്ത കോളമിസ്റ്റും അഭിഭാഷകനുമായ എ.ജി. നൂറനി (94) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.

1930 സെപ്റ്റംബർ 16ന് മുംബൈയിലാണ് അബ്ദുൾ ഗഫൂർ മജീദ് നൂറാനി ജനിച്ചത്. മുംബൈ ലോ കോളജിൽനിന്നാണ് നിയമബിരുദം നേടിയത്. ബോംബെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, ഡോൺ, ദ സ്റ്റേറ്റ്സ്മാൻ, ഫ്രണ്ട്‌ലൈൻ, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ നൂറാനി കോളമിസ്റ്റായിരുന്നു. മുൻ രാഷ്‌ട്രപതി സക്കീർ ഹുസൈന്‍റെയും ബദ്റുദ്ദീൻ തിയാബ്ജിയുടെയും ജീവചരിത്രം രചിച്ചത് ഇദ്ദേഹമാണ്.


ദ കാഷ്മീർ ഡിസ്പ്യൂട്ട് 1947-2012, ആർട്ടിക്കിൾ 370: എ കോൺസ്റ്റിറ്റ്യൂഷണൽ ഹിസ്റ്ററി ഓഫ് ജമ്മു ആൻഡ് കാഷ്മീർ, ദ ഡിസ്ട്രക്‌ഷൻ ഓഫ് ഹൈദരാബാദ് എന്നീ പുസ്തകങ്ങൾ നൂറനി രചിച്ചു.

ഭരണഘടനാ വിദഗ്ധനായ നൂറനി നാഷണൽ കോൺഫറൻസ് സ്ഥാപകൻ ഷേഖ് മുഹമ്മദ് അബ്ദുള്ള, മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി എന്നിവർക്കുവേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.