വിദേശകാര്യത്തിൽ കേരളം ഇടപെടരുതെന്ന് കേന്ദ്രം
വിദേശകാര്യത്തിൽ കേരളം  ഇടപെടരുതെന്ന് കേന്ദ്രം
Friday, July 26, 2024 3:14 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ കെ. വാസുകിയെ "ബാഹ്യ സഹകരണം സംബന്ധിച്ച കാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറി' യായി നിയമിച്ച കേരള സർക്കാരിന്‍റെ നടപടിയെ വിമർശിച്ചും മുന്നറിയിപ്പ് നൽകിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

ഏതെങ്കിലും വിദേശരാജ്യവുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളും കേന്ദ്രസർക്കാരിന്‍റെ മാത്രം അവകാശമാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

വിദേശകാര്യങ്ങൾ തീർച്ചയായും സംസ്ഥാന വിഷയമല്ല. ഭരണഘടന വ്യക്തമായി പറയുന്നതുപോലെ വിദേശകാര്യം എന്നതു ഭരണഘടനയിലെ "കണ്‍കറന്‍റ്' പട്ടികയിലല്ല. അതിനാൽ, ഭരണഘടനാപരമായ അധികാരപരിധിക്ക് അതീതമായ കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്നാണ് തങ്ങളുടെ നിലപാട്- വാസുകിക്കു വിദേശ സഹകരണത്തിന്‍റെ അധിക ചുമതല നൽകിയ കേരള സർക്കാരിന്‍റെ വിവാദ നിയമനത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി കേന്ദ്ര വിദേശകാര്യ വക്താവ് പറഞ്ഞു.

മുൻ അംബാസഡർ വേണു രാജാമണിയെ ഇതേ തസ്തികയിൽ മുന്പ് നിയമിച്ചിരുന്നതാണെന്നും കേന്ദ്ര വിദേശകാര്യ വകുപ്പിന്‍റെ അധികാരങ്ങളിൽ കടന്നുകയറിയിട്ടില്ലെന്നുമാണ് കേരള സർക്കാരിന്‍റെ വിശദീകരണം.


വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളായ പ്രവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിക്കുകയാണു ലക്ഷ്യം. മുന്പ് വേണു രാജാമണിയെ നിയമിച്ചപ്പോൾ ഇത്തരം വിവാദങ്ങൾ ഉണ്ടായതുമില്ല.

വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചുവെന്നത് വ്യാജ വാർത്തയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു രാഷ്‌ട്രീയ വിവാദം ഉണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമമാണ് വിവാദത്തിനു പിന്നിലെന്നുമാണ് സംസ്ഥാന സർക്കാരിന്‍റെ അനൗദ്യോഗിക വിശദീകരണം.

അതേസമയം, വിദേശകാര്യങ്ങളിൽ കേന്ദ്രസർക്കാരിന്‍റെ അധികാരത്തിനു പകരം വയ്ക്കാമെന്ന് സംസ്ഥാന സർക്കാരിനു ചിന്തിക്കാൻ പോലും കഴിയില്ലെന്ന് ഡോ. ശശി തരൂർ എംപി പറഞ്ഞു. ഭരണഘടനാപരമായി വിദേശബന്ധം കേന്ദ്രസർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഎഎസ് ഉദ്യോഗസ്ഥയെ വിദേശകാര്യ സെക്രട്ടറിയായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമിച്ചത് ഭരണഘടനാ ലംഘനവും കേന്ദ്രസർക്കാരിന്‍റെ അധികാരത്തിന്മേലുള്ള നഗ്‌നമായ കടന്നുകയറ്റവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.