ഓര്‍മകള്‍ നെഞ്ചിലേറ്റി ക്യാപ്റ്റന്‍ പി.വി. വിക്രമിന്‍റെ അമ്മ കാര്‍ഗിലില്‍
ഓര്‍മകള്‍ നെഞ്ചിലേറ്റി ക്യാപ്റ്റന്‍ പി.വി. വിക്രമിന്‍റെ അമ്മ കാര്‍ഗിലില്‍
Friday, July 26, 2024 3:14 AM IST
എം. ജയതിലകന്‍

കോഴിക്കോട്: കാര്‍ഗിലിലെ പോരാട്ടഭൂമിയില്‍ ഇന്നു നടക്കുന്ന വിജയാഘോഷ ചടങ്ങില്‍ കാര്‍ഗിലില്‍ വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ പി.വി. വിക്രമിന്‍റെ അമ്മയുമുണ്ടാകും. പാക്കിസ്ഥാനെതിരായ കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്നു കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ മകന്‍റെ ധീരതയാര്‍ന്ന ഓര്‍മകളുമായാണ് അമ്മ കല്യാണി പണിക്കര്‍ എത്തുന്നത്.

വളരെ ചെറുപ്പത്തില്‍ നാടിനു ജീവാര്‍പ്പണം ചെയ്ത വീരനായകന്‍റെ സ്മരണകള്‍ കാര്‍ഗില്‍ കുന്നുകളില്‍ അലയടിക്കും. ആരോഗ്യപരമായ കാരണങ്ങളാല്‍ വിക്രമിന്‍റെ പിതാവ് ലഫ്റ്റനന്‍റ് കേണല്‍ പി.കെ.പി.വി. പണിക്കര്‍ കാര്‍ഗിലിലേക്കു പോയിട്ടില്ല. വിക്രമിന്‍റെ സഹോദരന്‍ കേശവ് വിശ്വനാഥ് യുകെയിലാണുള്ളത്.

മകന്‍റെ വേര്‍പാടിനു കാല്‍നൂറ്റാണ്ട് തികയുമ്പോഴും അടങ്ങാത്ത രാജ്യസ്‌നേഹം തുടിക്കുകയാണ് ഈ ദമ്പതികളുടെ ഹൃദയത്തില്‍. മകന്‍ നാടിനുവേണ്ടി വീരമൃത്യു വരിച്ചതില്‍ അഭിമാനമുണ്ടെന്ന് ലഫ്റ്റനന്‍റ് കേണല്‍ പി.കെ.പി.വി. പണിക്കര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ സേനയെ കാര്‍ഗിലില്‍നിന്നു തുരത്താന്‍ കഴിഞ്ഞതു നാടിനാകെ ആഹ്ലാദം നല്‍കുന്ന കാര്യമാണ്.

പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. തിരിച്ചടിച്ചിരുന്നില്ലെങ്കില്‍ ആ പ്രദേശം നമുക്ക് നഷ്ടപ്പെടുമായിരുന്നു. യുദ്ധത്തിനായി കാര്‍ഗിലിലേക്കു തിരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് ക്യാപ്റ്റന്‍ വിക്രം തന്നെ ടെലിഫോണില്‍ വിളിച്ചിരുന്നുവെന്ന് പി.കെ.പി.വി. പണിക്കര്‍ പറഞ്ഞു.

“പപ്പാ ഞാന്‍ കാര്‍ഗിലിലേക്കു പോകുകയാണ്. സാഹചര്യം വളരെ മോശമാണ്. ഇനി സംസാരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഓള്‍ ദ ബെസ്റ്റ് ’’- ഇതായിരുന്നു അവസാന വാക്കുകള്‍. ടെലിഫോണ്‍ ബന്ധമില്ലാത്ത പ്രദേശമായിരുന്നു കാര്‍ഗില്‍. അതിനാല്‍ തുടര്‍ന്നു ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. പിന്നീട് അറിയുന്നത് മകന്‍ വീരമൃത്യു വരിച്ച വിവരമാണ് -അദ്ദേഹം പറഞ്ഞു നിര്‍ത്തി.


1999 ജൂണ്‍ രണ്ടിനാണ് ഓപ്പറേഷന്‍ വിജയ്ക്കിടെ ക്യാപ്റ്റന്‍ വിക്രം വീരമൃത്യു വരിച്ചത്. വിക്രമിന്‍റെ യൂണിറ്റായ 141 ഫീല്‍ഡ് റെജിമെന്‍റിനെ കാര്‍ഗിലിലെ കക്‌സര്‍ സെക്ടറിലാണ് വിന്യസിച്ചിരുന്നത്. കക്സറില്‍ 17,500 അടി ഉയരത്തിലുള്ള ഒരു ഫോര്‍വേഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു അദ്ദേഹം.

കാര്‍ഗില്‍ സെക്ടറിലെ ജാട്ട് റെജിമെന്‍റിന്‍റെ നാലാം ബറ്റാലിയന്‍റെ നേരിട്ടുള്ള പിന്തുണയില്‍ ഫോര്‍വേഡിംഗ് ഒബ്‌സര്‍വേഷന്‍ ഓഫീസറുടെ ചുമതല നിര്‍വഹിക്കുകയായിരുന്നു വിക്രം. ജാട്ട് ബറ്റാലിയന്‍, ക്യാപ്റ്റന്‍ വിക്രമിനൊപ്പം ഫയര്‍ ബാരേജിലൂടെ പാക്കിസ്ഥാന്‍ ബങ്കറുകള്‍ ആക്രമിച്ചു.

മണിക്കൂറുകളോളം നീണ്ടുനിന്ന വെടിവയ്പില്‍ വിക്രം ശത്രുസ്ഥാനങ്ങളിലേക്കു പീരങ്കിവെടി ഉതുർക്കുമ്പോള്‍ ഒരു മോര്‍ട്ടാര്‍ ഷെല്‍ അദ്ദേഹത്തിന്‍റെ അടുത്തേക്കു വന്നുവീണു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.

1973 ഒക്‌ടോബര്‍ 24നു കോഴിക്കോട് മാനാരിയിലാണു വിക്രമിന്‍റെ ജനനം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിച്ചശേഷം ഒറ്റപ്പാലത്തുള്ള എന്‍എസ്എസ് കോളജില്‍നിന്ന് 1994-ല്‍ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി. സ്‌കൂള്‍ കാലം മുതല്‍ പിതാവിന്‍റെ പാതയില്‍ സൈന്യത്തിലേക്കായിരുന്നു താത്പര്യം.

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്ന അദ്ദേഹം 1996 ജൂണ്‍ എട്ടിന് രണ്ടാം ലെഫ്റ്റനന്‍റ് റാങ്കില്‍ പാസായി. മധ്യപ്രദേശ് ആസ്ഥാനമായുള്ള 141 ഫീല്‍ഡ് റെജിമെന്‍റിലാണ് കമ്മീഷന്‍ ചെയ്തത്. വിക്രമിന്‍റെ പിതാവും ഈ റെജിമെന്‍റില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മരണാനന്തര ബഹുമതിയായി ധീരതയ്ക്കും ത്യാഗത്തിനും ക്യാപ്റ്റന്‍ വിക്രമിനു സേനാമെഡല്‍ ലഭിച്ചിട്ടുണ്ട്. ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ് റെജിമെന്‍റിന്‍റെ ഭാഗമായ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ പരേഡ് ഗ്രൗണ്ടിനു വിക്രമിന്‍റെ പേരാണു നല്‍കിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.