ആന്ധ്ര, ബിഹാർ മീൽസ്
ആന്ധ്ര, ബിഹാർ മീൽസ്
Wednesday, July 24, 2024 2:52 AM IST
പ്രതിരോധ മേഖലയ്ക്ക് 6.21 ലക്ഷം കോടി രൂപ. ഇത് ആകെ ബജറ്റിന്‍റെ 12.9 ശതമാനം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 2.19 ലക്ഷം കോടി രൂപ. ഇതിൽ 1.43 ലക്ഷം കോടി രൂപ സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ് തുടങ്ങിയ കേന്ദ്രസേനകൾക്ക്.

വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1.48 ലക്ഷം കോടി.

മുദ്ര വായ്പയുടെ പരിധി 10 ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കി ഉയർത്തി.

അഞ്ചു വർഷംകൊണ്ട് നഗരങ്ങളിലെ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഒരു കോടി വീട് നിർമിക്കും.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന വിളകൾ കർഷകർക്കു ല‍ഭ്യമാക്കും.

ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഇപിഎഫ് എന്‍‌റോൾമെന്‍റ് പിന്തുണ.

രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ അഞ്ചു വർഷത്തിനകം ഒരു കോടി യുവാക്കൾക്ക് ഇന്‍റേൺഷിപ്പ് ചെയ്യാൻ സൗകര്യമൊരുക്കും.

കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ.

ഒരു കോടി വീടുകൾക്കുകൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം.

പ്രളയദുരിതം നേരിടാൻ ബിഹാറിന് 11,500 കോടി രൂപയുടെ സഹായം.

പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 അവതരിപ്പിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡുകളാണ് ഇതിൽ നിർമിക്കുക.


കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും.

കാൻസർ രോഗത്തിനുള്ള മൂന്നു മരുന്നുകൾക്കുകൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.

സ്വർണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. സ്വർണം, വെള്ളി വില കുറയും.

ലെതർ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും.

പ്ലാസ്റ്റിക്കിന്‍റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും.

സമുദ്രോത്പന്ന കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ്.

ആദായനികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല.

സ്റ്റാർട്ടപ്പുകൾക്ക് ഏയ്ഞ്ചൽ ടാക്സ് എല്ലാ വിഭാഗത്തിലും ഒഴിവാക്കി.

വിദേശസ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് ടാക്സ് 35 ശതമാനമാക്കി കുറച്ചു.

പത്തു ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം

അഞ്ചു വർഷംകൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം.

ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി.

ആന്ധ്രപ്രദേശ് തലസ്ഥാന വികസനത്തിന് 15,000 കോടി രൂപ.

വനിതാ ശക്തീകരണ പദ്ധതികൾക്ക് മൂന്നു ലക്ഷം കോടി രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.