ഹാത്രസ് ദുരന്തം സംഘാടകരുടെ വീഴ്ചയെന്ന് അന്വേഷണസംഘം
ഹാത്രസ് ദുരന്തം സംഘാടകരുടെ വീഴ്ചയെന്ന് അന്വേഷണസംഘം
Saturday, July 6, 2024 1:59 AM IST
ഹാത്രസ്: ഉത്തർപ്രദേശിലെ ഹാത്രസിൽ പ്രാർഥനായോഗത്തിനിടെ തിക്കിലും തിരക്കിലും 121 പേർ മരിച്ച സംഭവത്തിൽ സംഘാടകരുടെ വീഴ്ച പ്രകടമാണെന്ന് പ്രത്യേക അന്വേഷണസംഘം.

ദൃക്സാക്ഷികൾ ഉൾപ്പെടെ 90 പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയതായി അന്വേഷണ സംഘത്തിനുനേതൃത്വം നൽകുന്ന ആഗ്ര സോൺ അഡീഷണൽ ഡിജിപി അനുപം കുൽക്ഷേത്ര പറഞ്ഞു.

പ്രാഥമികാന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് അന്വേഷണത്തിന്‍റെ വ്യാപ്തി വർ‌ധിപ്പിക്കും.


സംഘാടകരുടെ വീഴ്ച വ്യക്തമാണെങ്കിലും ഗൂഢാലോചനാ സാധ്യതയും തള്ളിക്കളയുന്നില്ല.പ്രാർഥനാസംഘവുമായി ബന്ധപ്പെട്ട് ആറ് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

മുഖ്യപ്രതിക്കായി തിരച്ചിൽ ഊർജി തമാക്കിയെന്നും അവർ പറഞ്ഞു. ആവശ്യമെങ്കിൽ, പ്രാർഥനയ്ക്കു നേതൃത്വം നൽകിയ ആൾദൈവം ഭോലെ ബാബയെ ചോദ്യം ചെയ്യുമെന്ന് പോലീസ് നേരത്തേ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.