കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന വന്യമൃഗ ആക്രമണത്തിന് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. എന്നാൽ ഭേദഗതി ആവശ്യമില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനത്തിന്‍റെ സാഹചര്യം മനസിലാക്കി ചീഫ് വൈൽഡ് ലൈഫ് വാർഡന് തീരുമാനമെടുക്കാൻ കഴിയും. ഇക്കാര്യം കേരളത്തെ പ്രത്യേകം അറിയിച്ചിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്. എന്നാൽ ഇതിനായി പ്രത്യേക നടപടിക്രമം ഉണ്ട്. അതനുസരിച്ചേ പ്രവർത്തിക്കാൻ സാധിക്കൂവെന്നാണ് സംസ്ഥാനസർക്കാരിന്‍റെ വിശദീകരണം.

കാലാനുസൃതമായ ഭേദഗതി അനിവാര്യം: എൻ.കെ. പ്രേമചന്ദ്രൻ


നിലവിലുള്ള നിയമം പലകാര്യങ്ങളിലും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഫലപ്രദമായി വിനിയോഗിക്കുന്നില്ല എന്നതു പ്രധാനപ്പെട്ട പ്രശ്നമാണ്. മനുഷ്യന്‍റെ സ്വത്തിനും ജീവനും ഭീഷണിയായ മൃഗങ്ങളെ കൊല്ലാനും മറ്റുമുള്ള നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. നിർഭാഗ്യവശാൽ സർക്കാരുകൾ അതു വിനിയോഗിക്കുന്നില്ല എന്നതാണ് വസ്തുത. മുൻകാലങ്ങളിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് കിടങ്ങുകൾ, ഫെൻസിംഗ് പോലുള്ള ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു പ്രവർത്തങ്ങളും ഇപ്പോൾ നടക്കുന്നില്ല.


നിയമങ്ങൾ മരണവാറന്‍റായി മാറുന്നു: കെ. സുധാകരൻ


മനുഷ്യജീവനേക്കാൾ വലുതല്ല മറ്റൊന്നും. നിയമങ്ങൾ മരണവാറന്‍റായി മാറുന്നെങ്കിൽ അവ പുനഃപരിശോധിക്കാൻ സർക്കാർ തയാറാകണം. ജനവാസമേഖലകളിലെ വന്യമൃഗ സാന്നിധ്യം നിയന്ത്രിക്കാൻ കർശനമായ നടപടി സ്വീകരിക്കണം. വന്യജീവി ആക്രമണം അതിരൂക്ഷമാകുന്പോഴും അതു തടയാൻ മതിയായ സാന്പത്തികസഹായം ബജറ്റിൽ നീക്കിവച്ചിട്ടില്ല. ബജറ്റിൽ വകയിരുത്തുന്ന തുക വേണ്ടവിധം ചെലവഴിക്കുന്നില്ല. കിടങ്ങുകൾ, സൗരോർജ വേലികൾ, ഫെൻസിംഗുകൾ എന്നിവ ഫലപ്രദമായി നിർമിക്കുന്നില്ല.


ഉട്ടോപ്യൻ ചിന്താഗതികൾ അവസാനിപ്പിക്കണം: ഡീൻ കുര്യാക്കോസ്


മൃഗങ്ങളുടെ എണ്ണം കൂടുന്പോൾ വിദേശരാജ്യങ്ങളിൽ അവയെ വേട്ടയാടാൻ കഴിയും. ഇത്തരത്തിലുള്ള നടപടി ഇന്ത്യയിലും നടപ്പാക്കണം. ക്ഷുദ്രജീവി വിഭാഗത്തിൽപ്പെടുന്ന ജീവികളുടെ പുതിയ പട്ടിക തയാറാക്കണം. കർഷകർക്കു സ്ഥിരം ഭീഷണിയായ കാട്ടുപന്നികളെ ഈ വിഭാഗത്തിൽപ്പെടുത്തണം. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കലഹരണപ്പെട്ട ചില ഉട്ടോപ്യൻ ചിന്താഗതികൾ അവസാനിപ്പിക്കണം.

നിയമത്തിന് മനുഷ്യമുഖം വേണം: ജെബി മേത്തർ


വന്യജീവികൾ മനുഷ്യനെ വേട്ടയാടുന്ന അത്യന്തം ദുഃഖകരമായ സാഹചര്യത്തിലൂടെയാണ് കർഷകജനത കടന്നുപോകുന്നത്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടണമെന്നതുപോലെ തന്നെയാണ് മനുഷ്യജീവനും കാർഷികവിഭവങ്ങളും നിലനിർത്തേണ്ടത്. നിയമപ്രകാരം വനം കണ്‍കറന്‍റ് പട്ടികയിലായതുമൂലം സംസ്ഥാനസർക്കാരിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. നിയമം ഭേദഗതി ചെയ്യില്ലെന്ന കേന്ദ്ര വനംമന്ത്രിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല.

നിയമത്തിന്‍റെ മനുഷ്യവിരുദ്ധ സ്വഭാവം മാറ്റണം: വി. ശിവദാസൻ


1991 ൽ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 213 ആയിരുന്നു. എന്നാൽ ഇപ്പോൾ ജീവൻ നഷ്‌ടപ്പെടുന്നവരുടെ എണ്ണം മൂന്നിരട്ടിയായി. കഴിഞ്ഞ വർഷം രാജ്യത്ത് ആനകളുടെ ആക്രമണത്തിൽ 606 പേർക്കാണു ജീവൻ നഷ്‌ടമായത്. രാജ്യത്ത് പ്രതിദിനം 30 പേർ മൃഗങ്ങളാൽ കൊല്ലപ്പെടുന്നു. ലോകത്തുതന്നെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് ഇന്ത്യയിലാണ്.

അഞ്ചു പേർ മരിച്ചിട്ടും സർക്കാരിനു നിസംഗത: വി.ഡി. സതീശൻ


വനാതിർത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടിയാണ് സർക്കാർ ഇപ്പോഴും സ്വീകരിക്കുന്നത്.

കാടിനുള്ളിലാണ് വന്യജീവികളുടെ ആക്രമണങ്ങൾ ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റാണ്. പ്ലാന്‍റേഷനിലും വയലിലുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. യോഗങ്ങൾ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല. സർവകക്ഷി യോഗം പോലും വിളിക്കാതെ സർക്കാർ നിസംഗരായി ഇരിക്കുകയാണ്.

കേരളവുമായി സഹകരിക്കാൻ തയാർ: മന്ത്രി ജോർജ് കുര്യൻ


വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പനുസരിച്ച് ജനങ്ങൾക്കു ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാനും വേട്ടയാടാനും ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകിയിട്ടുണ്ട്. ഇതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിൽ സംസ്ഥാന സർക്കാർ കേന്ദ്രവുമായി ചർച്ച ചെയ്തു പരിഹരിക്കേണ്ടതാണ്.

സംസ്ഥാനവുമായി സഹകരിക്കാൻ താൻ തയാറാണ്. വന്യമൃഗങ്ങളിൽനിന്നുള്ള ആക്രമണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്.

നിയമം ഭേദഗതി ചെയ്യേണ്ടത് അനിവാര്യം: ജോസ് കെ. മാണി


1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായ ഭേദഗതി ചെയ്തില്ലെങ്കിൽ വനാതിർത്തി പങ്കിടുന്ന ജനവാസമേഖലകളിൽ ജനജീവിതം അസാധ്യമായി തീരും.

പ്രധാനമായും വനൃമൃഗത്തെ സംരക്ഷിക്കേണ്ടതു വനത്തിൽ മാത്രമാണ്.

വന്യമൃഗങ്ങൾക്കാണോ പ്രാധാന്യം നൽകേണ്ടത് അതോ മനുഷ്യരുടെ സ്വത്തിനും ജീവനുമാണോ എന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയം ഉയർന്നുവരികയാണ്. വനാതിർത്തി പങ്കിടുന്ന ജനവാസമേഖലകളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 1972ലെ വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.


മനുഷ്യജീവന് പ്രാധാന്യം കൽപ്പിക്കണം: ശശി തരൂർ


മനുഷ്യന്‍റെ ജീവൻ സംരക്ഷിക്കുകയാണു പ്രധാനം. നിയമങ്ങൾ അതിനുവേണ്ടി ഉള്ളതാകണം. വന്യജീവി ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുകയാണ്. അതിനാൽ നിയമത്തിൽ ഭേദഗതി അനിവാര്യമാണ്. ഇതിനു സർക്കാർ തയാറാകണം.

ലോകത്ത് ഒരിടത്തുമില്ലാത്ത കാടത്തമാണിവിടെ: ആന്‍റോ ആന്‍റണി


ഇപ്പോൾ നിലനിൽക്കുന്നത് വനമൃഗങ്ങൾക്കുവേണ്ടിയുള്ള നിയമമാണ്. മനുഷ്യനുവേണ്ടിയുള്ള നിയമം ഉണ്ടായേ മതിയാകൂ. ലോകത്ത് ഒരിടത്തുമില്ലാത്ത കാടത്തമാണ് വന്യജീവി സംരക്ഷണ നിയമത്തിന്‍റെ പേരിൽ ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത്. ഇതു മാറിയേ മതിയാകൂ. മാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകേണ്ടി വരും.

ഭേദഗതികൾ മനുഷ്യപക്ഷത്ത് ആയിരുന്നില്ല: ജോണ്‍ ബ്രിട്ടാസ്


സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുണ്ടായിരുന്ന വിഷയത്തിലാണ് 1972 ൽ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തിയത്. അതുതന്നെ ആശാസ്യമല്ലാത്ത നിലപാടായിരുന്നു. പിന്നീട് ഏഴു തവണ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇതിലെ എല്ലാ ഭേദഗതികളും വന്യജീവികളുടെ പക്ഷത്ത് നിന്നുകൊണ്ടായിരുന്നു. മനുഷ്യപക്ഷത്ത് നിന്നായിരുന്നില്ല ഭേദഗതി.
മാറിയ സാഹചര്യത്തിൽ നിയമം മനുഷ്യനുവേണ്ടിയാണോ മൃഗങ്ങൾക്കുവേണ്ടിയാണോ എന്നു കേന്ദ്രസർക്കാർ തീരുമാനിക്കേണ്ടതാണ്.

കാലാനുസൃതമായ മാറ്റം വരുത്തണം: എം.എം. ഹസൻ


കേന്ദ്ര വനം വന്യജീവി നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തണമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വന്യജീവികളുടെ ആക്രമണത്തിൽ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. അക്രമാസക്തരായ വന്യ ജീവികളെ വെടിവയ്ക്കാൻ ചീഫ് വൈൾഡ് വാർഡന് നിയമത്തിലെ 11 (1) അനുസരിച്ച് അധികാരം നൽകിയിട്ടുണ്ട്. വന്യ ജീവികളെ വെടിവയ്ക്കാനുള്ള അധികാരം പ്രദേശവാസികൾക്ക് നൽകണം. വന്യജീവി ആക്രമണം ഉണ്ടാകുന്ന സമയം ചീഫ് വൈൽൾഡ് വാർഡനെ കാത്തിരുന്നാൽ നിരവധി ജീവനുകൾ നഷ്ടപ്പെടും.

നിയമത്തിൽ ഭേദഗതി അനിവാര്യം: എ.എ. റഹിം


കേരളത്തിൽ മാത്രം 2011 മുതൽ 2025 വരെ 1523 പേരാണു വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടാതെ വന്യജീവികൾ നശിപ്പിക്കുന്ന കാർഷികവിളകളുടെ അളവും വർധിച്ചുവരികയാണ്. കഴിഞ്ഞവർഷം മാത്രം കേരള സർക്കാർ 22 കോടി രൂപയുടെ നഷ്‌ടപരിഹാരമാണ് കർഷകർക്കു നൽകിയത്. വിളകൾക്കു നാശം സംഭവിക്കുകയും മനുഷ്യർ മരിച്ചുവീഴുകയും ചെയ്യുന്ന സമയത്ത് നിയമം ഭേദഗതി ചെയ്യാത്ത കേന്ദ്രസർക്കാരിന്‍റെ സമീപനം ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണ്. മറ്റു സംസ്ഥാനങ്ങളിലും മരണനിരക്ക് കൂടുന്ന സാഹചര്യത്തിൽ വന്യജീവി നിയന്ത്രണം ആവശ്യമായി വന്നിരിക്കുകയാണ്.


വന്യജീവികളെ കാടിനുള്ളിൽ തന്നെ നിലനിർത്തണം: എം.കെ. രാഘവൻ


വന്യജീവി സംരക്ഷണനിയമം പരിഷ്കരിക്കാൻ കേന്ദ്രസർക്കാർ യാതൊരു ഗൗരവവും കൊടുക്കുന്നില്ല. വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യന്‍റെ ആവാസവ്യവസ്ഥ തകർക്കുന്നു. വന്യജീവി സംരക്ഷണ നിയമത്തിന് ഇതെല്ലാം ഉൾപ്പെടുത്തി വരുത്തേണ്ട കാലോചിതമായ പരിഷ്കാരമാണ് ആവശ്യം. വന്യജീവി ആക്രമണത്തെ തടുക്കാൻ ഏതെല്ലാം പ്രതിരോധമാണ് വേണ്ടതെന്നു നിയമത്തിൽ പറയുന്നില്ല. വന്യജീവികളെ കാടിനുള്ളിൽത്തന്നെ നിലനിർത്താനുള്ള നടപടികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം.

മനുഷ്യന്‍റെ ആവാസ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം: പി. സന്തോഷ് കുമാർ

വന്യജീവി സംരക്ഷണനിയമം മാത്രമല്ല അതോടൊപ്പമുള്ള മാർഗനിർദേശങ്ങളും സങ്കീർണത സൃഷ്‌ടിച്ചിരിക്കുന്നു. വന്യജീവി സംഘർഷം എന്ന പദംതന്നെ തെറ്റായ പ്രയോഗമാണ്. കാരണം ഇതൊരു സംഘർഷമല്ല മനുഷ്യന്‍റെ ആവാസവ്യവസ്ഥയിലേക്കുള്ള ഏകപക്ഷീയമായുള്ള മൃഗങ്ങളുടെ കടന്നുകയറ്റമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൃഗങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നു എന്നത് വസ്തുതയാണ്. ഇതു വിവിധ രാജ്യങ്ങളിൽ പ്രതിരോധിക്കുന്നതുപോലെ ഇവിടെയും നടപ്പാക്കണം.

അടിയന്തരമായി നിയമവും അതിന്‍റെ മാർഗനിർദേശങ്ങളും ഭേദഗതി വരുത്തണം. സംഘർഷം എന്ന പദം തന്നെ വിഷയത്തിന്‍റെ ഗൗരവം കുറയ്ക്കുന്നു.