തിരുവനന്തപരും: സംസ്ഥാനത്തെ നിലവിലുള്ള ചില വിദ്യാഭ്യാസ സ്കോളർഷിപ്പുകളിൽ ക്രമീകരണം വരുത്തിയത് നിലവിലുണ്ടായിരുന്ന ചില സ്കോളർഷിപ്പുകൾ കേന്ദ്രസർക്കാർ നിർത്തലാക്കിയതിനു പകരമായി സംസ്ഥാനം ആരംഭിച്ച സ്കോളർഷിപ്പിനുകൂടി തുക കണ്ടെത്തേണ്ട സാഹചര്യത്തിലാണെന്നു മന്ത്രി അബ്ദു റഹ്മാൻ. പി. ഉബൈദുള്ളയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കുന്നവരുടെ എണ്ണത്തിൽ കുറവു വരുത്തില്ല. ജനസംഖ്യാ ആനുപാതികമായാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് നൽകുന്നത്. അപേക്ഷകരില്ലാത്തതിനാൽ ചില വിഭാഗങ്ങളിലേത് നൽകാനാവുന്നില്ല.


കഴിഞ്ഞ വർഷത്തേക്കാൾ 5.66 കോടി അധികമായി സ്കോളർഷിപ്പിന് വകയിരുത്തിയിട്ടുണ്ട്. കേന്ദ്രം ന്യൂനപക്ഷ സ്കോളർഷിപ്പ് നിർത്തിയപ്പോൾ മാർഗദീപം എന്ന പേരിൽ സംസ്ഥാനം പുതിയത് ആരംഭിച്ചതായും മന്ത്രി നിയമസഭയെ അറിയിച്ചു.