തിരുവനന്തപുരം: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി ദിവ്യക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്നലെ നടന്ന എൽഡിഎഫ് യോഗത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സംബന്ധിച്ച അന്വേഷണത്തിൽ സർക്കാർ ഇടപെടില്ല. സംഭവത്തെത്തുടർന്നു ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കി.


അന്വേഷണറിപ്പോർട്ട് വന്നതിനുശേഷം കൂടുതൽ നടപടിയുണ്ടാകും. -മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിൽ കാലതാമസം ഉണ്ടാകരുതെന്നും വേഗത്തിൽ പൂർത്തിയാക്കണമെന്നും യോഗത്തിൽ സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർജെഡി ജനറൽ സെക്രട്ടറി വർഗീസ് ജോർജ് എന്നിവരും ആവശ്യപ്പെട്ടു.