മൂവാറ്റുപുഴ : കൈക്കൂലി കേസിൽ മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്ക് ഏഴുവർഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ചു.

കോട്ടയം കാഞ്ഞിരപ്പിള്ളി പട്ടിമറ്റം വെച്ചുകുന്നേൽ വി.ആർ. മോഹനൻ പിള്ള (63) യെയാണു മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി. രാജു അഴിമതി നിരോധന വകുപ്പ് പ്രകാരം ശിക്ഷിച്ചത്.

2016ൽ വാഴക്കുളത്ത് ഇടിഞ്ഞുപോയ സ്ഥലത്തിന്‍റെ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട കേസിൽ 50000 രൂപ കൈക്കൂലി വാങ്ങിയതിന് വീട്ടൂർ വരിക്കയിൽ മാത്യു വി. ഡാനിയേൽ നൽകിയ പരാതിയിലാണു ശിക്ഷ. മൂവാറ്റുപുഴ ഡിവൈഎസ്പിയായിരുന്ന എം.എൻ. രമേശ് അന്വേഷണം നടത്തി എസ്പി അശോക് കുമാർ കുറ്റപത്രം സമർപ്പിച്ച കേസിലാണ് അഴിമതിനിരോധന നിയമം ഏഴു പ്രകാരം മൂന്നു വർഷം തടവും 10000 രൂപ പിഴയും അഴിമതിനിരോധന നിയമം 302 പ്രകാരം നാലു വർഷം തടവും 25000 രൂപ പിഴയും വിധിച്ചത്.


പരാതിക്കാരൻ വിചാരണമധ്യേ കൂറുമാറിയിരുന്നു. ജാമ്യം ലഭിക്കാത്തതിനെത്തുടർന്ന് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ സരിത ഹാജരായി.