യുഡിവൈഎഫ് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം
യുഡിവൈഎഫ് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകള്‍ (യുഡിവൈഎഫ്) ഇന്നലെ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കി, കണ്ണീര്‍ വാതക ഷെല്‍ പ്രയോഗങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.

ഇന്നലെ ഒരുമണിയോടെ പാളയത്തുനിന്നും പ്രതിപക്ഷ യുവജനസംഘടനകള്‍ ആരംഭിച്ച മാര്‍ച്ച് യുദ്ധസ്മാരകത്തിനു സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. യുഡിവൈഎഫ് സംസ്ഥാന ചെയര്‍മാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യുഡിവൈഎഫ് കണ്‍വീനര്‍ പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഉദ്ഘാടന പ്രസംഗത്തിനുശേഷം മൂക്കാല്‍ മണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പോലീസ് ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചു വിടുന്നതിനായി പോലീസ് നാലു തവണ ജല പീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. യുദ്ധ സ്മാരകത്തിനു സമീപം നിന്നിരുന്ന നാരകത്തില്‍നിന്നു നാരങ്ങകളും കുപ്പികളും കമ്പുകളും പോലീസിനുനേരേ പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു.


തുടര്‍ന്ന് മറ്റൊരു ജലപീരങ്കി വാഹനംകൂടി സ്ഥലത്തെത്തിച്ചു. രണ്ടു വാഹനത്തില്‍നിന്നും ഒരുമിച്ച് പ്രവര്‍ത്തകര്‍ക്കു നേരേ ജല പീരങ്കി പ്രയോഗിച്ചു. ഇതിനിടെ ബാരിക്കേഡിനു സമീപം നിന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് തുടങ്ങിയവരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റി. ഇതേത്തുടര്‍ന്ന് നാലു തവണ കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

ആദ്യ കണ്ണീര്‍ വാതകം ചെന്നുവീണത് യുദ്ധസ്മാരകത്തിനു സമീപമുള്ള പെട്രോള്‍ പമ്പിനു സമീപവും ഒന്ന് കല്യാൺ സില്‍ക്സിനു മുന്നിലുമാണ്. ഈ ഭാഗത്ത് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെ രണ്ടു തവണകൂടി കണ്ണീര്‍വാതകം പ്രയോഗിച്ചു.

നേതാക്കളെ കസ്റ്റഡിയില്‍ എടുത്തത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിനും ഉന്തുംതള്ളിനും കാരണമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.