പല തരത്തിലുള്ള ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ്. സന്ധിയില്ലാത്ത സമരങ്ങളിലൂടെയല്ല സഭാ ജീവിതത്തിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണേണ്ടത്.
പ്രശ്ന പരിഹാരത്തിനുള്ള പരിശ്രമങ്ങളും അധികാരികളോടുള്ള അനുസരണവും പ്രാർഥനയുമാണ് നമ്മുടെ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും മാർ ബോസ്കോ പുത്തൂർ ഓർമിപ്പിച്ചു.