അക്ഷയശ്രീ ജൈവകർഷക അവാർഡ്: അപേക്ഷ ക്ഷണിച്ചു
Wednesday, October 2, 2024 4:10 AM IST
ആലപ്പുഴ: ഇൻഫോസിസ് സ്ഥാപകരിലൊരാളായ എസ്.ഡി. ഷിബുലാലിന്‍റെ നേതൃത്വത്തിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നല്കുന്ന അക്ഷയശ്രീ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച ജൈവകർഷകന് രണ്ടുലക്ഷം രൂപയും ജില്ലാതലത്തിൽ 50,000 രൂപ വീതവും മട്ടുപ്പാവ്, സ്കൂൾ, കോളജ്, വെറ്ററൻസ്, ഔഷധസസ്യങ്ങൾ എന്നീ വിഭാഗങ്ങളിലായി 10,000 രൂപ വീതമുള്ള 33 പ്രോത്സാഹന അവാർഡുകളുമാണുള്ളത്.


മൂന്നുവർഷത്തിനു മുകളിൽ പൂർണമായും ജൈവകൃഷി ചെയ്യുന്ന കർഷകരെയാണ് അവാർഡുകൾക്ക് പരിഗണിക്കുക. കൃഷിയുടെ ലഘുവിവരണവും പൂർണ മേൽവിലാസവും ജില്ലയും രണ്ട് ഫോൺ നമ്പറുകളും സഹിതം വെള്ളക്കടലാസിൽ എഴുതി തയാറാക്കിയ അപേക്ഷ നവംബർ 30ന് മുമ്പ് കെ.വി. ദയാൽ, അക്ഷയശ്രീ അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പിഒ, ആലപ്പുഴ-688525 എന്ന വിലാസത്തിൽ ലഭിക്കണം. ഫോട്ടോകളോ സർട്ടിഫിക്കറ്റുകളോ അപേക്ഷയ്ക്കൊപ്പം വയ്ക്കേണ്ടതില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.