ഹാത്രസ് ദുരന്തം ;മുഖ്യപ്രതി അറസ്റ്റിൽ
ഹാത്രസ് ദുരന്തം ;മുഖ്യപ്രതി അറസ്റ്റിൽ
Sunday, July 7, 2024 12:37 AM IST
നോയിഡ: ഉത്തർപ്രദേശിലെ ഹാത്രസിൽ പ്രാർഥന യോഗത്തിനിടെ തിക്കിലും തിരക്കിലും 121 പേർ മരണമടഞ്ഞ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.

ഡൽഹിയിലെ നജഫ്ഗഡ് മേഖലയിൽനിന്നാണ് മുഖ്യപ്രതി ദേവ്പ്രകാശ് മധുകറെ ഉത്തർപ്രദേശ് പോലീസിന്‍റെ പ്രത്യേക സംഘം പിടികൂടിയത്. ഇതിനു പുറമേ രാംപ്രകാശ് ശാക്യ, സഞ്ജു യാദവ് എന്നീ പ്രതികളെ ഹാത്രസിൽനിന്ന് അറസ്റ്റ് ചെയ്തു.

മുഖ്യപ്രതി ദേവ് പ്രകാശ് മധുകർ അപകടത്തിനു മുന്പ് വിവിധ രാഷ്‌ട്രീയനേതാക്കളുമായി ചർച്ച നടത്തിയിരുന്നുവെന്ന് ഹാത്രസ് എസ്പി നിപുണ്‍ അഗർവാൾ പറഞ്ഞു. വിവാദ ആൾദൈവം ഭോലെ ബാബയുടെ പ്രാർഥനാപരിപാടിക്കു ധനസഹായം തേടിയായിരുന്നു ചർച്ച.

പരിപാടികൾക്കു ഫണ്ട് സംഘടിപ്പിക്കുന്നതിന്‍റെ ചുമതലയാണു ദേവ് പ്രകാശിനുണ്ടായിരുന്നത്. മധുകറിന്‍റെ പണമിടപാടിനെക്കുറിച്ചും ഫോൺ സംഭാഷണങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുകയാണെന്നും എസ്പി പറഞ്ഞു.


അറസ്റ്റിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കിയ മധുകറിനെ 14 ദിവസത്തേക്ക് ജുഡീഷൽ കസ്റ്റഡിയിൽ അയച്ചു. മധുകറിനെക്കുറിച്ചു വിവരം നൽകുന്നവർക്കു പോലീസ് നേരത്തേ ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മധുകർ കീഴടങ്ങുകയായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞതായി അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞത്.

അതിനിടെ ഭോലെ ബാബയെ പ്രതിയാക്കി ബിഹാറിലെ പാറ്റ്നയിൽ കേസ് രജിസ്റ്റർ ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.