എം.എ‌ം. ലോറൻസിന് വിട
എം.എ‌ം. ലോറൻസിന് വിട
Sunday, September 22, 2024 2:03 AM IST
കൊച്ചി: എറണാകുളം ജില്ലയില്‍ സിപിഎമ്മിന്‍റെ മുഖമായി തിളങ്ങിനില്‍ക്കുമ്പോഴും എം.എം. ലോറന്‍സിന്‍റെ രാഷ്‌ട്രീയ ജീവിതം മുന്നോട്ടുനീങ്ങിയത് കയറ്റിറക്കങ്ങളിലൂടെയായിരുന്നു. അതു കേന്ദ്ര കമ്മിറ്റിയില്‍നിന്നും എറണാകുളം ഏരിയ കമ്മിറ്റിയില്‍ വരെയെത്തി.

ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലപ്പുറം സമ്മേളനത്തില്‍ വീണ്ടും സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ട്രേഡ് യൂണിയന്‍ രംഗത്തും ഈ കയറ്റിറക്കങ്ങള്‍ പ്രതിഫലിച്ചു.

സിപിഎമ്മില്‍ ഇടക്കാലത്തുണ്ടായ ശക്തമായ വിഭാഗീയതയില്‍ മുന്‍നിരയിലായിരുന്നു എറണാകുളത്തെ പാര്‍ട്ടി. കൊച്ചി കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പ് സിഐടിയു ലോബി എന്നറിയപ്പെട്ടു. ഇ . ബാലാനന്ദന്‍റെ നേതൃത്വത്തിലുള്ള ഗ്രൂപ്പില്‍ എം.എം. ലോറന്‍സും ഉള്‍പ്പെട്ടിരുന്നു. ഇതു പിന്നീട് സേവ് സിപിഎം ഫോറം എന്ന നിലയിലേക്കു മാറി.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവര്‍ക്കെതിരേ നടപടിയുണ്ടായി. ഇതോടെയാണു ലോറന്‍സിനെ ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയത്. രാഷ്‌ട്രീയജീവിതം അവസാനിച്ചുവെന്ന് കരുതിയവരെ അമ്പരപ്പിച്ചാണു പിന്നീട് സംസ്ഥാന കമ്മിറ്റിയിലേക്കും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ലോറന്‍സ് എത്തിയത്.

അവസാനനാളുകളില്‍ സമൂഹമാധ്യമങ്ങളിലൂടെ ലോറന്‍സ് തന്‍റെ അഭിപ്രായം പറഞ്ഞു. പാര്‍ട്ടിക്കുള്ളിലും പുറത്തും പോരാട്ടത്തിന്‍റെ മറുപേരായിരുന്നു ലോറന്‍സ്. സ്‌കൂള്‍ പഠനകാലത്ത് സ്വാതന്ത്ര്യസമരം നടക്കുന്ന സമയത്ത് ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ ത്രിവര്‍ണ പതാക കുത്തി സ്‌കൂളില്‍ എത്തിയതിന് നടപടി നേരിടേണ്ടിവന്നു.

കൊച്ചി: കൊച്ചിയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളെ ഒരുമിപ്പിക്കുന്നതില്‍ എം.എം. ലോറന്‍സ് വഹിച്ച പങ്ക് വലുതാണ്. തോട്ടിത്തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, ഹോട്ടല്‍ ജീവനക്കാര്‍, കടകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി തൊഴില്‍ ചൂഷണത്തിനു വിധേയരാകുന്ന അസംഘടിത തൊഴിലാളികളെല്ലാം വര്‍ഗബോധമുള്ളവരായത് ലോറന്‍സിന്‍റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു.

തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയനുണ്ടാക്കി. പിന്നീട് കൊച്ചിയിലെ അശാസ്ത്രീയ തോട്ടിപ്പണി ഇല്ലാതായതിനും ശാസ്ത്രീയമായ സീവേജ്പ്ലാന്‍റ് ഉണ്ടാകുന്നതിനുമെല്ലാം വഴിതെളിഞ്ഞത് ലോറന്‍സിന്‍റെ ഇടപെടലായിരുന്നു. ബീഡിത്തൊഴിലാളികള്‍ക്കിടയില്‍ തൊഴിലാളി യൂണിയന്‍ ഉണ്ടാക്കുന്നതിനും ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിച്ച് സംഘടന രൂപീകരിക്കുന്നതിനും ലോറന്‍സ് നേതൃത്വം നല്‍കി.

ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിക്കാനായി വിളിച്ച യോഗങ്ങളില്‍ സിനിമാനടന്മാരായ പി.ജെ. ആന്‍റണിയും ശങ്കരാടിയും പങ്കെടുത്തത് ലോറന്‍സ് പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. എറണാകുളം എംജി റോഡിലെ പത്മ കഫെയിലായിരുന്നു കൊച്ചിയിലെ ആദ്യ ഹോട്ടല്‍ തൊഴിലാളി സമരം നടന്നത്.


ഫോര്‍ട്ടുകൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ബ്രിട്ടീഷ് പാരമ്പര്യമുള്ള വ്യാവസായിക സ്ഥാപനങ്ങളിലും പിന്നീട് കളമശേരിയും ആലുവയും കേന്ദ്രീകരിച്ച് രൂപപ്പെട്ട വ്യാവസായിക മേഖലയിലും തൊഴിലാളികളെ സംഘടിപ്പിക്കാനും യൂണിയനുകള്‍ ഉണ്ടാക്കാനും ലോറന്‍സ് മുന്നിലുണ്ടായിരുന്നു.

തുറമുഖത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ പോര്‍ട്ട് ലേബര്‍ യൂണിയന്‍ രൂപീകരിച്ചപ്പോള്‍ അതിന്‍റെ സാരഥിയായും ലോറന്‍സുണ്ടായിരുന്നു.

അസംഘടിത തൊഴിലാളികളെ ഒരുമിപ്പിച്ച നേതാവ്

കൊച്ചി: കൊച്ചിയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളെ ഒരുമിപ്പിക്കുന്നതില്‍ എം.എം. ലോറന്‍സ് വഹിച്ച പങ്ക് വലുതാണ്. തോട്ടിത്തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, ഹോട്ടല്‍ ജീവനക്കാര്‍, കടകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി തൊഴില്‍ ചൂഷണത്തിനു വിധേയരാകുന്ന അസംഘടിത തൊഴിലാളികളെല്ലാം വര്‍ഗബോധമുള്ളവരായത് ലോറന്‍സിന്‍റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു.

തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയനുണ്ടാക്കി. പിന്നീട് കൊച്ചിയിലെ അശാസ്ത്രീയ തോട്ടിപ്പണി ഇല്ലാതായതിനും ശാസ്ത്രീയമായ സീവേജ്പ്ലാന്‍റ് ഉണ്ടാകുന്നതിനുമെല്ലാം വഴിതെളിഞ്ഞത് ലോറന്‍സിന്‍റെ ഇടപെടലായിരുന്നു.

ബീഡിത്തൊഴിലാളികള്‍ക്കിടയില്‍ തൊഴിലാളി യൂണിയന്‍ ഉണ്ടാക്കുന്നതിനും ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിച്ച് സംഘടന രൂപീകരിക്കുന്നതിനും ലോറന്‍സ് നേതൃത്വം നല്‍കി.

ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിക്കാനായി വിളിച്ച യോഗങ്ങളില്‍ സിനിമാനടന്മാരായ പി.ജെ. ആന്‍റണിയും ശങ്കരാടിയും പങ്കെടുത്തത് ലോറന്‍സ് പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. എറണാകുളം എംജി റോഡിലെ പത്മ കഫെയിലായിരുന്നു കൊച്ചിയിലെ ആദ്യ ഹോട്ടല്‍ തൊഴിലാളി സമരം നടന്നത്.

ഫോര്‍ട്ടുകൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ബ്രിട്ടീഷ് പാരമ്പര്യമുള്ള വ്യാവസായിക സ്ഥാപനങ്ങളിലും പിന്നീട് കളമശേരിയും ആലുവയും കേന്ദ്രീകരിച്ച് രൂപപ്പെട്ട വ്യാവസായിക മേഖലയിലും തൊഴിലാളികളെ സംഘടിപ്പിക്കാനും യൂണിയനുകള്‍ ഉണ്ടാക്കാനും ലോറന്‍സ് മുന്നിലുണ്ടായിരുന്നു.

തുറമുഖത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ പോര്‍ട്ട് ലേബര്‍ യൂണിയന്‍ രൂപീകരിച്ചപ്പോള്‍ അതിന്‍റെ സാരഥിയായും ലോറന്‍സുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.