കോയമ്പത്തൂർ: എൽ ആൻഡ് ടി ബൈപ്പാസ് വികസനം, ഈസ്റ്റേൺ ബൈപ്പാസ് റോഡ്, അവിനാശി പാലം, പെരിയാർ ലൈബ്രറി പദ്ധതി എന്നിവയുടെ പ്രവർത്തന പുരോഗതി പൊതുമരാമത്ത് മന്ത്രി എ.വി. വേലു വിലയിരുത്തി.

300 കോടി രൂപ ചെലവിൽ 1.98 ലക്ഷം ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന പെരിയാർ ലൈബ്രറിയിൽ 7 നിലകളുണ്ടാകും. ഒരു ലക്ഷം പുസ്തകങ്ങൾ ഇവിടെ സൂക്ഷിക്കാനാണ് പദ്ധതി. കെട്ടിടം മാത്രം 100 കോടി രൂപ ചെലവിൽ നിർമിക്കും. 250 കോടി രൂപയ്ക്ക് പുസ്തകങ്ങൾ വാങ്ങാനും പദ്ധതിയുണ്ട്. അടിസ്ഥാന ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

2026 ജനുവരിയിൽ ഇത് തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. കോയമ്പത്തൂരിൽ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വെസ്റ്റേൺ ബൈപ്പാസ് റോഡ് പദ്ധതിക്ക് സമാനമായി കിഴക്കൻ ബൈപ്പാസ് റോഡ് നിർമിക്കാനുള്ള പദ്ധതികൾ കുറച്ച് വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. മയിലേരിപാളയം, ഒതക്കൽമണ്ഡപം, സൂലൂർ, കാരൻപേട്ട, കാണിയൂർ, കുന്നത്തൂർ വഴി നരസിംഹനായക്കൻപാളയവുമായി ബന്ധിപ്പിച്ച് 81 കിലോമീറ്റർ ദൂരത്തിലാണ് റോഡ് വരുന്നത്.

ബൈപ്പാസ് റോഡിന്‍റെ രണ്ടാംഘട്ടത്തിന് ആവശ്യമായ ഭൂമിയുടെ 98% ഏറ്റെടുത്തു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഇതിനുള്ള ടെൻഡർ മെയ്മാസത്തിൽ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. പദ്ധതിയുടെ മൂന്നാംഘട്ടത്തിനായുള്ള ഭൂമി ജില്ലാ ഭരണകൂടം ഏറ്റെടുത്തുവരികയാണ്. അതിനാൽ, പടിഞ്ഞാറൻ ബൈപ്പാസ് റോഡ് പദ്ധതി പൂർത്തിയായതിനുശേഷം മാത്രമേ കിഴക്കൻ ബൈപാസ് റോഡ് പദ്ധതിയിൽ നടപടിയെടുക്കാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂരിലെ നീലംപൂരിനും മധുക്കരയ്ക്കും ഇടയിൽ എൽ ആൻഡ് ടി നിർമിച്ച 28 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് റോഡിന്‍റെ അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം കമ്പനിയിൽ നിന്ന് നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറി. സർക്കാർ 1000 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു.

ഇതിനായി കമ്പനിക്ക് 199 കോടി രൂപ നൽകി. വികസനം സംബന്ധിച്ച് ജനങ്ങൾ നിരന്തരം ഉന്നയിച്ച ആവശ്യങ്ങളുടെയും തമിഴ്‌നാട് സർക്കാരിന്‍റെ നിർബന്ധത്തിന്‍റേയും ഫലമായാണ് ഈ മാറ്റം സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

റോഡ് ആറുവരി പാതയാക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനാൽ സംസ്ഥാന സർക്കാരിന് കൈമാറിയാൽ വേഗത്തിൽ ആറ് വരി പാതയായി ഇത് നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ ദേശീയപാത അഥോറിറ്റി ഇത് വികസിപ്പിക്കാൻ തീരുമാനിച്ചാൽ സംസ്ഥാന സർക്കാർ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

10.1 കിലോമീറ്റർ ദൈർഘ്യമുള്ള അവിനാശി റോഡ് ഫ്ലൈഓവർ പദ്ധതിയിൽ തമിഴ്‌നാട് സർക്കാർ 2 ഡെക്ക് സ്ലാബുകളും 3 തൂണുകളും മാത്രമേ നിർമിക്കേണ്ടതുള്ളൂ. ഹോബ്‌സ് റോഡിൽ നിന്ന് എത്തിച്ചേരാവുന്ന ഒരു പാലം റെയിൽവേ സെക്ഷനിൽ ഇതിനകം ഉള്ളതിനാൽ അവിടെ തൂണുകൾ സ്ഥാപിക്കാൻ കഴിയില്ല,

അതിനാൽ ആ പ്രദേശത്തെ തൂണുകൾക്കിടയിലുള്ള 52 മീറ്റർ വിടവ് നികത്താൻ നിലവിൽ ഒരു ഇരുമ്പ് പാലം സ്ഥാപിക്കുന്നു. ഇതിനുള്ള ഘടനകൾ തയ്യാറാണ്. അനുമതി ലഭിച്ച് 2 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.