ഉരുൾ ദുരന്തം: സഹായധന വിതരണത്തെച്ചൊല്ലി വിവാദം
Tuesday, September 24, 2024 7:59 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തം സഹായധന വിതരണത്തെച്ചൊല്ലി വിവാദം. ദുരന്തബാധിതരിൽ 55 പേർക്ക് സഹായധനം ലഭിക്കുന്നതിനു പഞ്ചായത്താണ് തടസമെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ മേപ്പാടിയിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

വിഷയത്തിൽ നടപടിയെടുക്കേണ്ടത് സർക്കാരണെന്ന വാദവുമായി പഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങൾ സിവിൽ സ്റ്റേഷനിലെത്തി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയെ കണ്ടു. ഒടുലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഈ മാസം 30നകം സഹായധന വിതരണം പൂർത്തിയാക്കുമെന്ന് കളക്ടർ ഉറപ്പുനൽകി.

ഉരുൾ ദുരന്തം ബാധിച്ച 1,013 പേർക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം അനുവദിച്ചെന്നാണ് മുഖ്യമന്ത്രി മുൻപ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. അർഹരായതിൽ 55 പേർക്ക് സഹായധനം കിട്ടാനുണ്ടെന്നും ഇതിന് ഉത്തരവാദികൾ പഞ്ചായത്ത് ഉദ്യോഗസ്ഥരാണെന്നുമാണ് സിപിഎം പ്രദേശിക നേതാക്കളുടെ പക്ഷം. എന്നാൽ അടിയന്തര സഹായധന വിതരണം പഞ്ചായത്തിന്‍റേതല്ല, സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന നിലപാട് സ്വീകരിച്ചാണ് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങൾ കളക്ടറേറ്റിൽ എത്തിയത്.


മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ അടിയന്തര സഹായത്തിനു അർഹരായവരുടെ പട്ടികയിൽ ഉൾപ്പെടാതെപോയ 245 കുടുംബങ്ങൾക്കും 10,000 രൂപ വീതം ലഭ്യമാക്കണമെന്നു അവർ ആവശ്യപ്പെട്ടു.