തീരമേഖലയ്ക്ക് ഏറെ നേട്ടങ്ങൾ
സി.കെ. ആശ എംഎൽഎ (വൈക്കം)

വൈക്കം നിയോജക മണ്ഡലത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി നിരവധി വികസന പദ്ധതികൾ നടത്തി വരുന്നു. മണ്ഡലത്തിന്‍റെ മുഖച്ഛായ മാറും വിധത്തിലുള്ള പദ്ധതികളിൽ ചിലത് പൂർത്തിയായി. ചിലതു നിർമാണഘട്ടത്തിലാണ്.

വൈക്കം താലൂക്ക് ഗവണ്‍മെന്‍റ് ആശുപത്രിക്ക് ആധുനിക കെട്ടിട സമുച്ചയം നിർമിക്കാൻ 85 കോടി രൂപയുടെ പദ്ധതിയും 92കോടി രൂപ വകയിരുത്തിയ വൈക്കം - വെച്ചൂർ റോഡുമാണ് വലിയ പദ്ധതികൾ.
താലൂക്ക് ആശുപത്രിയുടെ പുനർനിർമാണ ടെണ്ടർ നടപടികൾ പുരോഗമിക്കുന്നു. വൈക്കം -വെച്ചൂർ റോഡ് സ്ഥലമേറ്റെടുക്കൽ പൊതുമരാമത്ത് വകുപ്പ് ത്വരിതപ്പെടുത്തി വരുന്നു. വെച്ചൂർ അഞ്ചുമന പാലം ടെണ്ടർ പൂർത്തിയായി.

കായലിൽനിന്നു ഓരു ജലം കയറി കൃഷി നാശം ഒഴിവാക്കാൻ പൂത്തോട്ട ചെന്പകശേരി പാലത്തിലും മുറിഞ്ഞപുഴ ചെന്പ് അങ്ങാടി ഭാഗത്തും ഇത്തിപ്പുഴ ആറ്റുവേലക്കടവിലും സ്പിൽവേ നിർമിക്കുന്നതിനുള്ള പദ്ധതിയുടെ രൂപകൽപന ഇറിഗേഷൻ വകുപ്പു തയാറാക്കി വരുന്നു.


മുണ്ടാർ, തലയാഴം എന്നിവിടങ്ങളുടെയും ഉൾപ്രദേശങ്ങളുടെയും വികസനത്തിന് 20 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും 10 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്നതു ബന്ധപ്പെട്ട് തർക്കങ്ങൾ ഉയർന്നതോടെ പദ്ധതി തകിടം മറിഞ്ഞു. തലയോലപ്പറന്പ് എ.ജെ. ജോണ്‍ മെമ്മോറിയൽ ഗവണ്‍മെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് ആക്കുന്നതിനു ഒരു കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.