അന്പലപ്പുഴയിൽ 1,849 കോടിയുടെ പദ്ധതികൾ
പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ (അന്പലപ്പുഴ)

അന്പലപ്പുഴ നിയോജകമണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1,849 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. മണ്ഡലത്തിന്‍റെ വികസനത്തിന് കിഫ്ബി ഫണ്ടുകൾ ഏറെ ഗുണകരമായിട്ടുണ്ട്. കെഎസ്ആർടിസി ഹബിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കാണ് ഏറ്റവും അധികം തുക ചെലവഴിച്ചത്. ഇതിനായി 458 കോടി രൂപയാണ് കിഫ്ബിയിൽ ഉൾപ്പെടുത്തിയത്. അന്പലപ്പുഴ തിരുവല്ല സംസ്ഥാനപാത പൂർത്തിയാക്കുന്നതിനായി 142 കോടി രൂപയാണ് ചെലവഴിച്ചത്.

ഒന്നാം ഘട്ടം നിർമാണം പൂർത്തീകരണത്തിനായി 69 കോടിയും രണ്ടാം ഘട്ട പൂർത്തീകരണത്തിന് 73 കോടി രൂപയുമാണ് ചെലവഴിച്ചത്. കൂടാതെ തോട്ടപ്പള്ളി നാലുചിറ പാലത്തിന്‍റെ നിർമാണത്തിനായി 45 കോടിയും ആലപ്പുഴ കോടതിപ്പാലത്തിന് 98 കോടി രൂപയും അനുവദിച്ചു. പള്ളാത്തുരുത്തി ഒൗട്ട് പോസ്റ്റ് പാലം-45 കോടി, കളർകോട് പഴയനടക്കാവ് റോഡ്-20 കോടി, അന്പലപ്പുഴതെക്ക്, അന്പലപ്പുഴ വടക്ക് പഞ്ചായത്തിലെ തീരസംരക്ഷണത്തിനായി പുലിമുട്ട് നിർമാണത്തിലേക്ക് 53 കോടി രൂപയും കിഫ്ബിയിൽ ഉൾപ്പെടുത്തി. അന്പലപ്പുഴ ഗവ എച്ച്എസ്എസ് കെട്ടിട നിർമാണത്തിന് ആറുകോടി രൂപയും നാലുചിറ എച്ച്എസ് കെട്ടിട നിർമാണത്തിന് മൂന്നുകോടി രൂപയും അനുവദിച്ചു. കാക്കാഴം എച്ച്എസ്എസ് കെട്ടിട നിർമാണത്തിന് മൂന്നുകോടിയും ഗവ. എസ്ഡിവി യുപിഎസിന് കെട്ടിട നിർമാണത്തിന് രണ്ടുകോടിയും കളർകോട് യുപിഎസിന് കെട്ടിട നിർമാണത്തിന് രണ്ടുകോടിയും ലഭ്യമാക്കി. ആലപ്പുഴ ഗവ. എൽപിഎസിന് കെട്ടിട നിർമാണത്തിന് ഒരുകോടിയും കളർകോട് എൽപിഎസിന് കെട്ടിട നിർമാണത്തിന് ഒരുകോടിയും ജനറൽ ആശുപത്രികെട്ടിട നിർമാണത്തിന് 100 കോടിയും ഉൾപ്പെടെയാണ് അന്പലപ്പുഴ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി 1849 കോടി രൂപ അനുവദിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.