പദ്ധതി നേട്ടം; പരിമിതികൾ പലത്
ഡോ.എൻ. ജയരാജ് എംഎൽഎ (കാഞ്ഞിരപ്പള്ളി)

വൻകിട പദ്ധതികൾ ഏറ്റെടുക്കാൻ ബജറ്റ് വിഹിതം അപര്യാപ്തമായപ്പോൾ മുൻ ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച് ആശയമാണ് കിഫ്ബി. പിന്നീട് തോമസ് ഐസക് ഇതു പ്രായോഗികമാക്കി. വിവിധ ഏജൻസികളെ ഉൾപ്പെടുത്തി കിഫ്ബി വിപുലീകരിക്കുകയും ഫണ്ട് കണ്ടെത്തുകയും ചെയ്തു വരുന്നു. വൻകിട പദ്ധതികൾ ഏറ്റെടുക്കുന്നു എന്നത് നല്ല കാര്യമാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ ജില്ലാതലത്തിൽ സംവിധാനമില്ല. ജില്ലാതലത്തിൽ ഡെപ്യൂട്ടി കളക്ടറെ നോഡൽ ഓഫീസറായി നിയമിച്ചാൽ വികസന പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ കഴിയും. കിഫ്ബി പദ്ധതികളും ബജറ്റ് പദ്ധതികൾ പോലെയാണ് നടക്കുന്നത്.

സ്ഥലം ഏറ്റെടുക്കൽ വൈകുന്നതിനാൽ കാഞ്ഞിരപ്പള്ളി ബൈപാസ് പൂർത്തിയായിട്ടില്ല. സ്കൂൾ വികസനപദ്ധതിയുടെ ഭാഗമായി കോന്പൗണ്ടിലെ മരം മുറിച്ചു മാറ്റാൻ വരെ കാലതാമസം വരുന്നു. മരം മുറിക്കേണ്ടതും കെട്ടിടം പണിയേണ്ടതും രണ്ടു വകുപ്പുകളാണ്. പത്തനാട് -ഇടയിരിക്കപ്പുഴ റോഡിനും കരിന്പുകയം ശുദ്ധജല വിതരണം പദ്ധതിക്കും താലൂക്ക് ആശുപത്രിയിൽ പുതിയ കാത്ത് ലാബിനും കിഫ്ബിയിൽ പണം അനുവദിച്ചിട്ടുണ്ട്.വെള്ളാവൂരിലെ ഫോക് ലോർ സാംസ്കാരിക നിലയവും കിഫ്ബി പദ്ധതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി - മണിമല - കുളത്തൂർമൂഴി റോഡ് നവീകരിക്കുന്നതിനായി 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.