ആലത്തൂരിൽ നൂറുകോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി
നൂറുകോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തിയായി വരുന്നതായും കിഫ്ബി പദ്ധതികളിലൂടെ റോഡിനും പാലത്തിനും മുഖ്യ പരിഗണന നല്കി മണ്ഡലത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിടുന്നതായി കെ.ഡി. പ്രസേനൻ എംഎൽഎ. 100 കോടിയുടെ മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതിയിലൂടെ വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തിലെ ജനങ്ങൾക്കു പ്രയോജനം ലഭിക്കും.

24.9 കോടിയുടെ പന്നിക്കോട് -കണ്ണാടി -പാത്തിക്കൽ റോഡിന്‍റെ നവീകരണം. 15 കോടിയുടെ ആലത്തൂർ പറക്കുന്നം പാലം,14.4 കോടി ചെലവിൽ എടാം പറന്പ് തടയണയ്ക്ക് കുറുകെയുള്ള നിർമ്മിക്കുന്ന പാലം. 14.4. കോടി രൂപയുടെ ആലത്തൂർ താലൂക്ക് ആശുപത്രി കെട്ടിട നവീകരണവും പുതിയ കെട്ടിട നിർമാണവും. 10 കോടി ചെവലിൽ തൃപ്പാളൂർ കൂട്ടമൂച്ചിയിൽ ഗായത്രി പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലം എന്നിവാണ് പ്രധാന പദ്ധതികൾ.


22 കോടി ചെലവഴിച്ച കണ്ണാടിപ്പുഴ കുടിവെള്ള പദ്ധതിയൂടെ ജലവിതരണം തുടങ്ങിയിട്ടുണ്ട്. പത്തുകോടി ചെലവിൽ നിർമിച്ച എരിമയൂർ ചുള്ളിമട പാലത്തിന്‍റെ നിർമാണോദ്ഘാടനം കഴിഞ്ഞു. പറക്കുന്നം പാലവും അപ്രോച്ച് റോഡും നിർമ്മാണത്തിനും 15 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇതിന് സാങ്കേതികാനുമതിയായി.

ആലത്തൂർ താലൂക്കാശുപത്രിയുടെ നവീകരണത്തിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.