വികസനത്തിനു സഹായകരമായ മുന്നേറ്റം
ഭക്ഷ്യമന്ത്രി പി. തിലോത്തമൻ (ചേർത്തല)

ചേർത്തല നിയോജകമണ്ഡലത്തിന്‍റെ വികസനത്തിന് കിഫ്ബിയുടെ പ്രവർത്തനം വളരെ സഹായകരമായിട്ടുണ്ടെന്നും സ്ഥലം എംഎൽഎകൂടിയായ മന്ത്രി പി.തിലോത്തമൻ പറഞ്ഞു. മണ്ഡലത്തിൽ നിരവധി വികസനപ്രവർത്തനങ്ങൾ നടത്താൻ സർക്കാരിനു കഴിഞ്ഞു. അപ്രോച്ച് റോഡുകളുടെ സ്ഥലം എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കാലതാമസം ചില പദ്ധതികളെ ബാധിച്ചിട്ടുണ്ടെങ്കിലും വികസനത്തിന് ഫണ്ട് ഒരിക്കലും തടസമായിട്ടില്ല. മുട്ടം ബസാർഎട്ടുപുരയ്ക്കൽ റോഡ്, ചേർത്തല ടൗണ്‍ റോഡ് ഇരുന്പുപാലം എന്നിവയുടെ പ്രവർത്തനങ്ങളുടെ അപ്രോച്ച് റോഡ് എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങൾ നീക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.

നിയോജകമണ്ഡലത്തിലെ ചേർത്തല-തണ്ണീർമുക്കം റോഡ് 12.80 കോടി, കണിച്ചുകുളങ്ങര ബീച്ച്എൻഎച്ച് കായലോരം റോഡ് 12.30 കോടി, മുട്ടത്തിപ്പറന്പ് അർത്തുങ്കൽ റോഡ് 13.59 കോടി രൂപ തുക അനുവദിച്ച് കിഫ്ബിയിലൂടെ പൂർത്തീകരിച്ച പദ്ധതികളാണ്. എൻഎച്ച് വയലാർ ജംഗ്ഷൻപള്ളിപ്പുറം ഇൻഫോപാർക്ക് റോഡും വയലാർ കായലിനു കുറുകെ പാലം നിർമാണത്തിനും സ്ഥലം എടുപ്പിനുമായി 94.18 കോടിയുടെ ജോലി പുരോഗതിയിലാണ്. കൂടാതെ 19.91 കോടിയുടെ നെടുന്പ്രക്കാട്‌വിളക്കുമരം പാലവും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.


ഇതോടൊപ്പം കിഫ്ബിയിലൂടെ വിവിധ സ്കൂളുകൾക്കുള്ള അടിസ്ഥാന വികസന സൗകര്യങ്ങളുടെ പദ്ധതികളും പുരോഗമിക്കുന്നു. ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചുകോടി രൂപയും ചാരമംഗലം ഡിവിഎച്ച്എസ്എസ് സ്കൂളിലെ മൂന്നുകോടിരൂപയുടെയും ചേർത്തല തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒരു കോടി രൂപയുടെയും പദ്ധതികൾ പുരോഗമിക്കുകയാണ്. സ്കൂളുകളുടെ പ്രവർത്തനങ്ങൾ നവംബറിൽ പൂർത്തീകരിച്ച് കൈമാറാനാകുമെന്നും മന്ത്രി പി. തിലോത്തമൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.