പദ്ധതികളുടെ ഗുണനിലവാരം
കിഫ്ബി ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ ആസൂത്രണത്തിനും രൂപകൽപനയ്ക്കും നിർവഹണ ത്തിനുമായി ആധുനിക രീതിശാസ്ത്രങ്ങളാണ് അവലംബിക്കുന്നത്. ഉയർന്ന ഗുണമേൻമ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിയുടെ ഇൻസ്പെക്ഷൻ അഥോറിറ്റി പ്രവർത്തിക്കുന്നത്. സൈറ്റുകൾ സന്ദർശിച്ച് പൂർത്തീകരിച്ച പ്രവൃത്തികളുടെ പരിശോധനകൾ ഇൻസ്പെക്ഷൻ അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ നിരന്തരം ചെയ്യുന്നുണ്ട്.എത്ര അളവ് പ്രവർത്തികൾ, എത്രത്തോളം ഗുണമേൻമ ഈ രണ്ടു ഘടകങ്ങൾ ആണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ഈ പരിശോധനകൾക്കായി 4 ആധുനിക സംവിധാനങ്ങളാണ് കിഫ്ബി വികസിപ്പിച്ചിട്ടുള്ളത്.

ഓട്ടോ ലാബ്- പരിശോധനകൾക്കായി ചലിക്കുന്ന പരീക്ഷണശാല

മെറ്റീരിയൽ ടെസ്റ്റിങ്ങിനും സൈറ്റ് തല പരിശോധനകൾക്കുമായാണ് ചലിക്കുന്ന ലാബിന് രൂപം കൊടുത്തിട്ടുള്ളത്.

ഇൻസ്പെക്ഷൻ ടീമിന് പദ്ധതിസൈറ്റുകളിൽ നിന്നു പദ്ധതി സൈറ്റുകളിലേക്ക് പെട്ടെന്ന് നീങ്ങാനും കാര്യക്ഷമവും ഫലപ്രദവുമായി പരിശോധനാ ജോലികൾ പൂർത്തിയാക്കാനും ഏറെ സഹായകരമാണ് ഈ ഓട്ടോ ലാബ്.സർവേ-വിഷ്വൽ ഡാറ്റാ ശേഖരണ പ്രക്രിയയുടെ ഒരു ബേസ് സ്റ്റേഷനായി ഓട്ടോ ലാബ് പ്രവർത്തിക്കും.പ്രധാന പരിശോധനകൾ പ്രവൃത്തി സൈറ്റുകളിൽ തന്നെ നിർവഹിക്കുകയും പിഴവുകളുണ്ടെങ്കിൽ പരിഹാര നടപടികൾ നിർവഹണ ഏജൻസിയെ അറിയിക്കുകയും ചെയ്യും. ആണവേതര ഡെൻസിറ്റി ഗേജ്,റീബൗണ്ട് ഹാമർ,റീബാർ ലൊക്കേറ്റർ,അസ്ഫാൾട്ട് ഡെൻസിറ്റി ഗേജ്,ഡ്രോണ്‍,ഗ്രൗണ്ട് പെനെട്രേറ്റിങ് റഡാർ,ബിറ്റുമിൻ എക്സ്ട്രാക്ടർ തുടങ്ങിയവ ഉപകരണങ്ങൾ അടങ്ങിയതാണ് ഓട്ടോ ലാബ്

ഡ്രോണ്‍ അടിസ്ഥാനമാക്കിയ ഗുണമേൻമ/പുരോഗതി വിലയിരുത്തൽ സംവിധാനം

നിർമാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ പരിശോധന,നിർമാണ പ്രക്രിയയുടെ ഗുണമേൻമ പരിശോധന എന്നിവയാണ് അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റേതൊരു ഏജൻസിയേയും പോലെ കിഫ്ബിയുടെയും ഗുണനിലവാര മാനേജ്മെന്‍റ് സംവിധാനത്തിന്‍റെ അടിസ്ഥാനം.

ഭൂമിശാസ്ത്രപരമായി വ്യാപ്തിയുള്ളതും സങ്കീർണവുമായ വികസന പദ്ധതികളിൽ ഗുണനിലവാര പരിശോധനയ്ക്കുള്ള പരന്പരാഗതരീതികൾക്ക് പരിമിതികളുണ്ട്.അതു കൊണ്ടാണ് ഡ്രോണ്‍പോലെയുള്ള ആധുനിക രീതികൾ പരിശോധന സംവിധാനങ്ങളിലേക്ക് കിഫ്ബി കൂട്ടിച്ചേർത്തത്.


അടിസ്ഥാന സൗകര്യവികസന പദ്ധതികളിൽ ഡ്രോണ്‍ ഉപയോഗം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. എന്നാൽ രാജ്യാന്തരതലത്തിൽ ഇതിന് നിരവധി മാതൃകകളുണ്ട്.ഇതിന്‍റെ ചുവട് പിടിച്ച് പദ്ധതി രൂപകൽപനയിലും ഗുണമേൻമ/പുരോഗതി പരിശോധനയിലും കിഫ്ബി ഡ്രോണുകളുടെ ഉപയോഗം വ്യാപമാക്കിയിട്ടുണ്ട്.

കേന്ദ്ര ലാബും സ്ഥിരീകരണ പരിശോധനകൾക്കു വേണ്ടിയുള്ള നെറ്റ് വർക്കും

നിർമാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ ഗുണമേൻമാ തിരിച്ചറിയുന്നതിനായി പ്രവർത്തി സൈറ്റുകളിൽ നിന്നു ശേഖരിക്കുന്ന സാന്പിളുകൾ പരിശോധിക്കാൻ കിഫ്ബി ആസ്ഥാനത്ത് ഒരു കേന്ദ്രലാബ് ഒരുക്കിയിട്ടുണ്ട്.വൈദഗ്ധ്യവും പരിചയസന്പന്നതയുമുള്ള ക്വാളിറ്റികണ്‍ട്രോൾ എൻജിനീയർമാരാണ് ഈ പരിശോധനകൾ നടത്തുന്നത്. സീവ് അനാലിസിസ്, സിൽറ്റ് കണ്ടന്‍റ്,ബിറ്റുമിൻ കണ്ടന്‍റ്,ഇംപാക്ട് ടെസ്റ്റ്,സിബിആർ തുടങ്ങിയ പരിശോധനകളാണ് ഇവിടെ നടത്തുന്നത്. കൂടുതൽ ഉയർന്ന നിലവാരത്തിലുള്ള പരിശോധനകൾക്കായി സ്പെഷ്യലൈസ്ഡ് ലാബുകളുടെ നെറ്റ് വർക്കും നിലവിലുണ്ട്.

ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോ

വർക്ക്സൈറ്റുകളിൽ നിന്നുള്ള റിയൽടൈം ദൃശ്യങ്ങൾ പരിശോധിച്ച് നിർമാണപ്രവർത്തികൾ വിലയിരുത്താനുള്ള ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോ കിഫ്ബി ആസ്ഥാനത്ത് പ്രവർത്തിക്കുന്നു.ഈ സ്റ്റുഡിയോയിൽ ഇരുന്ന് കിഫ്ബിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഇതുവഴി നിർമാണ പുരോഗതി വിലയിരുത്താൻ കഴിയും.

ഓട്ടോ ലാബിൽ സജ്ജീകരിച്ചിരിക്കുന്ന വീഡിയോക്യാമറ വഴി ഫീൽഡിൽ നടക്കുന്ന പരീക്ഷണങ്ങളും പരിശോധനകളും വിലയിരുത്താൻ കഴിയും.ഫീൽഡ്ഇൻസ്പെക്ഷൻ ടീം ഈ പക്രിയ മുഴുവൻ വീഡിയോയിൽ ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് കൈമാറും.അതുവഴി പരിശോധനകൾ സംബന്ധിച്ച് ഭാവിയിൽ തർക്കങ്ങൾ ഒഴിവാക്കാനും കഴിയും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.