തിരുവല്ലയിലും അടിസ്ഥാനസൗകര്യ വികസനം കിഫ്ബിയിലൂടെ
അഡ്വ. മാത്യു ടി.തോമസ് എംഎൽഎ (തിരുവല്ല)

തിരുവല്ല നിയോജകമണ്ഡലത്തിൽ അടിസ്ഥാനസൗകര്യ വികസനമുന്നേറ്റത്തിൽ കിഫ്ബി പദ്ധതികൾ നിർണായക പങ്കുവഹിക്കുന്നു. കോടി കണക്കിനു രൂപ ചെലവു വരുന്ന പദ്ധതികളാണ് കിഫ്ബി മുഖേന നടപ്പിലാക്കി വരുന്നത്. ഉന്നതനിലവാരത്തിലുള്ള റോഡുകൾ, കുടിവെള്ള വിതരണം എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്.

തിരുവല്ല-പൊടിയാടി -അന്പലപ്പുഴ റോഡ് (തിരുവല്ല- പൊടിയാടി മുതൽ - നീരേറ്റുപുറം വരെയുള്ള ഭാഗം തിരുവല്ല നിയോജക മണ്ഡലം) രണ്ടു ഘട്ടങ്ങളിലായി കിഫ്ബിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് പ്രധാന പാതയായി ഇതു മാറിയിട്ടുണ്ട്. പടിഞ്ഞാറൻ മേഖലയിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനും ഇതിലൂടെ കഴിഞ്ഞു. ദേശീയപാതയുമായി തിരുവല്ല- കായംകുളം പാതയിൽനിന്ന് മറ്റൊരു ലിങ്ക് കൂടി ഇതിലൂടെ സാധ്യമായി. തിരുവല്ല മല്ലപ്പള്ളി ചേലക്കൊന്പ് റോഡ് - 88 കോടി രൂപയുടെ പദ്ധതിയാണ്. സ്ഥലമെടുപ്പിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. കുറ്റൂർ - കിഴക്കൻമുത്തൂർ - മുത്തൂർ റോഡ്- 25.81 കോടിയുടെ പണികൾ പുരോഗമിച്ചു വരുന്നു.

തോട്ടഭാഗം - കവിയൂർ - ചങ്ങനാശേരി റോഡ് - 30 കോടിരൂപയുടെ നിർമാണമാണ് നടക്കുന്നത്. ഏറെ സാധ്യതകളുള്ള റോഡിന്‍റെ നിർമാണം അവസാനഘട്ടത്തിലാണ്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം - 43 കോടി രൂപ ചെലവിലാണ് കിഫ്ബി മുഖേന നിർമിക്കുന്നത്. ഇടിഞ്ഞില്ലം - കാവുംഭാഗം റോഡ് 16.81 കോടി രൂപ ചെലവിൽ പൂർത്തീകരിക്കും. എംസി റോഡിൽ നിന്നാരംഭിച്ച് തിരുവല്ല ടൗണിൽ വരാതെ കായംകുളം പാതയിലേക്ക് കയറാൻ കഴിയുന്ന റോഡ് ഉന്നതനിലവാരത്തിൽ പൂർത്തീകരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമായിരുന്നു. തിരുവല്ല തിരുമൂലപുരത്ത് തിരുവല്ല നഗരസഭയ്ക്കും സമീപ പഞ്ചായത്തുകൾക്കുമായി 58 കോടി രൂപ ചെലവിൽ കുടിവെള്ള പദ്ധതി.


തിരുവല്ല നഗരസഭ പരിധിക്കുള്ളിൽ തന്നെ 25 കിലോമീറ്ററോളം ദൂരത്തിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കും. ഇതോടെ നഗരത്തിലടക്കം നേരിടുന്ന കുടിവെള്ള ക്ഷാമത്തിനും അടിക്കടിയുണ്ടാകുന്ന വിതരണ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകും. പുറമറ്റം, കല്ലൂപ്പാറ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ട കുടിവെള്ള പദ്ധതിക്കായി 80 കോടി രൂപയുടെ പദ്ധതിയും കിഫ്ബി മുഖേന ഏറ്റെടുത്തിരിക്കുകയാണ്. നാടിന്‍റെ വികസന രംഗത്ത് ദീർഘവീക്ഷണത്തോടെയും ആധുനികനിലവാരത്തിലുള്ളതുമായ പദ്ധതികൾക്ക് കിഫ്ബി മുഖേന അംഗീകാരം ലഭിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുവെന്ന് വൻ നേട്ടമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.