കൂടുതൽ വേഗം വേണം
സി.എഫ്. തോമസ് എംഎൽഎ (ചങ്ങനാശേരി)

ചങ്ങനാശേരി ഫ്ളൈ ഓവറിന്‍റെ 90 ലക്ഷം രൂപയുടെ പദ്ധതി ഇതുവരെ തുടങ്ങാനായിട്ടില്ല, സ്ഥലമെറ്റെടുക്കൽ മാത്രമാണ് നടന്നത്. സർക്കാർ നടപടികൾ വേഗത്തിലാക്കിയെങ്കിൽ മാത്രമേ കിഫ്ബി പദ്ധതികൾ കാലതാമസം കൂടാതെ നടത്താനാകുകയുള്ളൂ. കിഫ്ബിയിൽ അനുവദിച്ച 33കോടി രൂപ മുടക്കിലാണ് ചങ്ങനാശേരി-കവിയൂർ റോഡിന്‍റെ നിർമാണം നടത്തുന്നത്.

കോട്ടയം-പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന ഈ റോഡിന്‍റെ നിർമാണ നിർവഹണം നടത്തുന്നത് പൊതുമരാമത്തു വകുപ്പിന്‍റെ മല്ലപ്പള്ളി ഡിവിഷനാണ്. റോഡിൽ പൈപ്പ് ലൈൻ നവീകരിക്കുന്നതിനു അഞ്ചു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചങ്ങനാശേരി ബൈപാസിന്‍റെ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ പൊതുമരാമത്തു വകുപ്പ് നടപ്പാക്കുന്ന ഫ്ളൈ ഓവർ നിർമാണത്തിനും കിഫ്ബിയുടെ ഫണ്ടാണ് അനുവദിച്ചിരിക്കുന്നത്. 90 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. റെയിൽവേ ജംഗ്ഷനിലൂടെ നിർദിഷ്ട ആലപ്പുഴ-കൊടൈക്കനാൽ ദേശീയപാത കടന്നുപോകുന്നതിനാൽ ഈ നിലവാരത്തിലാകും ഇവിടെ ഫ്ളൈ ഓവർ നിർമിക്കുന്നത്. ഫ്ളൈ ഓവറിന്‍റെ കാര്യങ്ങൾ നീങ്ങുന്നതിൽ നിരവധി നടപടി ക്രമങ്ങളുണ്ട്. പ്രായോഗികമായ പല ബുദ്ധിമുട്ടുകളും പദ്ധതി നടത്തിപ്പിലുണ്ട് എന്നതിനാൽ സർക്കാർ നടപടി ക്രമങ്ങൾ വേഗത്തിലാക്കണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.