കുടിവെള്ള പ്രശ്നത്തിനു പ്രാധാന്യം
ഒറ്റപ്പാലം: ഭാരതപ്പുഴയെ കുടിവെള്ള സ്രോതസാക്കി അന്പലപ്പാറ പഞ്ചായത്തിൽ 21 കോടിയുടെ പ്രവർത്തനങ്ങളാണ് കിഫ്ബി നടപ്പാക്കുന്നത്. ഇതിൽ 10 കോടി അനുവദിച്ചു. 11 കോടി ഉടൻ‌ ലഭ്യമാകും: പി. ഉണ്ണി എംഎൽഎ പറഞ്ഞു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമുണ്ടാക്കാൻ കിഫ്ബി പദ്ധതികൾ പര്യാപ്തമാണ്.

ഒറ്റപ്പാലം നഗരത്തിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ 78.5 കോടി ചെലവിൽ ബൈപാസ് റോഡിനു അനുമതിയായിട്ടുണ്ട്. അന്പലപ്പാറയിലെ പദ്ധതിയുടെ മൂന്നാം ഘട്ടമായി അന്പലപ്പാറ ഗ്രാമ പഞ്ചായത്തിൽ 204 കിലോമീറ്റർ ദൂരത്തിൽ കുടിവെള്ള വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് 37.7 കോടിയുടെ പദ്ധതി സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. തച്ചനാട്ടുകര കുടിവെള്ള പദ്ധതിക്കായി 22 കോടി രൂപ ചെലവഴിച്ച് നടത്തിയ പ്രവൃത്തികൾ പൂർത്തിയായി.


തച്ചനാട്ടുകരയിൽ 19 എംഎൽഡി ജല ശുദ്ധീകരണശാല, റോ വാട്ടർ പന്പിംഗ്് മെയിൻ സ്ഥാപിക്കൽ എന്നീ പ്രവൃത്തികളും പൂർത്തിയായി.

പദ്ധതിയുടെ രണ്ടാംഘട്ട പൂർത്തീകരണത്തിനായി സർക്കാരിൽ 117 കോടി രൂപയ്ക്കുള്ള പ്രപ്പോസലും സമർപ്പിച്ചിട്ടുണ്ട്. കടന്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ പുലാപ്പറ്റ എംഎൻകെഎംഎം സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ കണക്കിൽ ആധികാരിക പഠനം ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതിക്ക് അഞ്ചു കോടി രൂപയും കിഫ്ബി വഴി ലഭ്യമാക്കിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.