അടിസ്ഥാന സൗകര്യ വികസനത്തിനു ഊന്നൽ ക്രാഫ്റ്റ് വില്ലേജും റോഡുകളും
തരൂർ: കിഫ്ബി പദ്ധതികളുടെ പെരുമഴയാണ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ. ആകെ 153.73 കോടിയുടെ പ്രവർത്തനങ്ങളാണ് കിഫ്ബിയിലൂടെ മണ്ഡലത്തിൽ നടക്കുന്നത്.
ക്രാഫ്റ്റ് വില്ലേജാണ് ഹൈലൈറ്റ്. റോഡുനിർമാണങ്ങൾക്കും കുടിവെള്ള പ്രശ്നത്തിനും പരിഹാരമാകുമെന്നു പ്രതീക്ഷ പുലർത്തുന്നതായി മന്ത്രിയും സ്ഥലം എംഎൽഎയുമായ എ.കെ. ബാലൻ പറഞ്ഞു.

വണ്ടാഴി- കിഴക്കഞ്ചേരി-വടക്കഞ്ചേരി-കണ്ണന്പ്ര കുടിവെള്ളപദ്ധതി- 35 കോടി (രണ്ടാംഘട്ടം), ക്രാഫ്റ്റ് വില്ലേജ്-33 കോടി, അരങ്ങാട്ടുകടവ് പാലം- 10 കോടി, ഇരട്ടക്കുളം-വാണിയന്പാറ റോഡിൽ തെന്നിലാപുരം പുഴയ്ക്ക് കുറുകേ പാലം- 10 കോടി, കഴനി-പഴന്പാലക്കോട് റോഡ്- 32.89 കോടി, പഴന്പാലക്കോട്- പാണ്ടിക്കടവ്-കോടത്തൂർപാലവും റോഡും- 15.84 കോടി, എംആർഎസ് പെരിങ്ങോട്ടുകുറിശി- അഞ്ചുകോടി, ജിഎച്ച്എസ് കല്ലിങ്കൽപ്പാടം- ഒരു കോടി, ജിഎച്ച്എസ്എസ് കോട്ടായി- മൂന്നുകോടി, ജിഎച്ച് എസ് എസ് തോലന്നൂർ-മൂന്നുകോടി, ജിഎച്ച് എസ് ബെമ്മന്നൂർ- ഒരു കോടി, ജിഎച്ച് എസ് എസ് പെരിങ്ങോട്ടുകുറിശി- മൂന്നുകോടി. എന്നീ പദ്ധതികളാണ് നിർമ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.