കോന്നി മെഡിക്കൽ കോളജ് രണ്ടാംഘട്ടവികസനവും കിഫ്ബിയിൽ
അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ (കോന്നി)

കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവസ്റ്റ്മെന്‍റ് ഫണ്ട് ബോർഡിന്‍റെ കീഴിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് കോന്നിയിൽ നടന്നുവരുന്നത്. നാടിന്‍റെ വികസന കാഴ്ചപ്പാടുകളെയെല്ലാം മാറ്റിമറിക്കുന്നതാണ് കിഫ്ബി.

വികസന ആവശ്യങ്ങൾക്കു ബജറ്റ് വിഹിതം മാത്രം നോക്കിനിൽക്കാതെ പുതിയ പദ്ധതികളേറ്റെടുക്കാൻ ജനപ്രതിനിധികൾക്ക് കഴിയുന്നതു കിഫ്ബിയിലൂടെയാണ്. കോന്നി മെഡിക്കൽ കോളജിന്‍റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്കും കിഫ്ബി ഫണ്ട് അനുവദിക്കുമെന്നാണ് കരുതുന്നത്.

ആദ്യഘട്ടം പൂർത്തിയാകുന്നതോടെ 300 കിടക്കകളുള്ള ആശുപത്രിയും അക്കാഡമിക് ബ്ലോക്കുമാണ് പ്രവർത്തനസജ്ജമാകുന്നത്. കിടക്കകളുടെ എണ്ണം 500 ലെത്തിക്കാനും അതോടൊപ്പം മെഡിക്കൽ കോളജ് ഹോസ്റ്റൽ, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങിയ കാര്യങ്ങളും രണ്ടാംഘട്ടത്തിൽ നടപ്പാക്കേണ്ടതുണ്ട്. 343 കോടി രൂപയുടെ പദ്ധതിയ്ക്കാണ് കിഫ്ബി മുഖേന അംഗീകാരം തേടിയിരിക്കുന്നത്. ഇതു പൂർത്തീകരിക്കുന്പോഴേക്കും കോന്നി മെഡിക്കൽ കോളജ് നാടിന്‍റെ അഭിമാനമായി മാറും.


കോന്നി മണ്ഡലത്തിലെ വിവിധ റോഡുകൾ, സ്കൂളുകൾ തുടങ്ങിയവയ്ക്കൊക്കെ കിഫ്ബി ഫണ്ടുകൾ പ്രയോജനപ്പെടുത്തി കഴിഞ്ഞു.

മണ്ഡലത്തിലെ ആറ് റോഡുകൾക്കും കിഫ്ബി വഴി പണം അനുവദിച്ചിട്ടുണ്ട്.അച്ഛൻകോവിൽ - പ്ലാപ്പള്ളി - ആങ്ങമൂഴി റോഡിന് 88 കോടി രൂപ, പുതുവൽ മങ്ങാട് റോഡിലെ 10.5 കിലോമീറ്റർ ദൂരത്തിന് 44 കോടി, ഏഴംകുളം കൈപ്പട്ടൂർ റോഡിലെ 2.5 കിലോമീറ്റർ നിർമാണത്തിന് 41.5 കോടി, ആനയടി കൂടൽ റോഡിന് 109 കോടി, കലഞ്ഞൂർ പാടം റോഡിലെ 12 കിലോമീറ്ററിന് 22 കോടി, അട്ടച്ചാക്കൽ കുന്പളാംപൊയ്ക റോഡിലെ 13 കിലോമീറ്റർ ദൂരത്തിന് 17 കോടി രൂപയും അനുവദിച്ചു നിർമാണം നടന്നുവരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കലഞ്ഞൂർ ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിന് മൂന്ന് കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിരുന്നു. മണ്ഡലത്തിലെ ഇതര ഹൈടെക് സ്കൂൾ നിർമാണ പ്രക്രിയകൾക്കും കിഫ്ബി മുഖേന ഫണ്ട് ചെലവഴിക്കുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.