കിഫ്ബി പദ്ധതിയിൽ പരിമിതികളേറെ
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ (കോട്ടയം)

കിഫ്ബി വികസന പദ്ധതിയിൽ പരിമിതികൾ ഏറെയുണ്ട്. പദ്ധതികൾ നടപ്പിലാക്കാൻ ഈ സംരഭംത്തിന് സ്വന്തമായി ഉദ്യോഗസ്ഥരില്ല. പദ്ധതികളുടെ നടത്തിപ്പു ചുമതല പൊതുമരാമത്ത് വകുപ്പിനെ അവരുടെ താൽപര്യമില്ലാതെ ഏൽപ്പിച്ചിരിക്കുകയാണ്. പിഡബ്ല്യുഡിയി ലെ അനേകം എൻജിനിയർമാർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും കിഫ്ബി പദ്ധതികളോടു താൽപര്യവുമില്ല.

ആകർഷകമായ ഒട്ടേറെ പദ്ധതികൾ കിഫ്ബി തുടരെ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും സമയക്രമമായി നടപ്പാകുന്നില്ല. കോട്ടയത്ത് വെള്ളൂത്തുരുത്തി പാലത്തിനും അനുബന്ധ റോഡിനും കൂടി 16 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനമുണ്ട്. ഇന്നേവരെ നയാപൈസ പദ്ധതിയിൽ ചെലവുചെയ്തിട്ടില്ല. 140 കോടി രൂപ ചെലവിൽ കോടിമത-പുതുപ്പള്ളി റൂട്ടിൽ കെകെ റോഡിനു സമാന്തരമായുള്ള റോഡ് പദ്ധതിയിലും നയാ പൈസ അനുവദിക്കുകയോ സ്ഥലം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല.

പൊതുമരാമത്ത് വകുപ്പിലെ ഏറെ ഉദ്യോഗസ്ഥരും കിഫ്ബി പദ്ധതികളോടു സഹകരിക്കാത്തതിനാൽ പൂർണമായ അവഗണനയിലാണ് കിഫ്ബി. സ്വന്തമായി പദ്ധതികൾ നടപ്പിലാക്കാനുള്ള അടിസ്ഥാന സൗകര്യവും സംവിധാനവും കിഫ്ബിക്ക് ഇല്ലതാനും. സർക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരമാണ് സംരംഭം നിർജീവമാകാൻ കാരണം.

പൊതുമരാമത്തു വകുപ്പിന് വിവിധ പദ്ധതികളിൽ അനുവദിച്ചു കിട്ടേണ്ട പണം അപ്പാടെ കിഫ്ബിയിലേക്കു പോകുന്നു. അതേസമയം, ധനമന്ത്രി തോമസ് ഐസക്കിനു താൽപര്യമുള്ളതും പൊതുമരാമത്ത് വകുപ്പിന്‍റേതല്ലാത്തതുമായ ചില പദ്ധതികൾ മന്ത്രിയുടെ നേരിട്ടുള്ള നിർദേശത്തിലും ഇടപെടലിലും നടക്കുന്നുണ്ടായിരിക്കാം. അദ്ദേഹത്തിനു താൽപര്യമുള്ള കുടിവെള്ളസംരംഭങ്ങൾ പോലുള്ള ചില പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സർക്കാർ ഫണ്ട് സിപിഎം നിയന്ത്രണത്തിൽ സിപിഎം എംഎൽഎമാരുടെ മണ്ഡലങ്ങളിൽ മാത്രം ചെലവഴിക്കാനുള്ള ആസൂത്രിത സംരഭംമാണിത്. സിപിഐയ്ക്കും എൽഡിഎഫിലെ മറ്റു ഘടകകക്ഷികൾക്കും ഇതിൽ കാര്യമായ പരിഗണനയൊന്നും കിട്ടുന്നില്ല. എടുത്തു പറയാവുന്നതും മാതൃകയാക്കാവുന്നതുമായ ഒരു പദ്ധതിയിൽ കിഫ്ബിയിൽ നടപ്പാക്കുകയോ സമയബന്ധിതമായി പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല.


കിഫ്ബി പദ്ധതിക്ക് സാന്പത്തിക, സാങ്കേതിക അനുമതി നൽകുന്നത് പ്രത്യേക രീതിയിലാണ്. ധനമന്ത്രിയുടെ താൽപര്യക്കാരെ ഉൾപ്പെടുത്തിയ ഒരു കമ്മിറ്റിക്കാണ് കിഫ്ബിയുടെ നിയന്ത്രണം.കിബ്ഫി പദ്ധതിക്ക് ഓഡിറ്റിംഗില്ല. കണ്‍ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറലിന്‍റെ അധികാര പരിധിക്കു പുറത്താണ് പ്രവർത്തനം. ലെജിസ്ലേച്ചറിൽ ഇതിന്‍റെ ഒരു കണക്കും ഓഡിറ്റും വരുന്നില്ല. നിയമസഭ കമ്മിറ്റികളിലും കണക്കുകൾ വരുന്നില്ല. സാധാരണ ബജറ്റ് നിർദേശമാണെങ്കിൽ ഇതിനൊക്കെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ മേൽനോട്ടമുണ്ടാകും. കിഫ്ബി പദ്ധതിക്ക് മാനദണ്ഡങ്ങളൊന്നുമില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.