കുട്ടനാട്ടിൽ 11 പദ്ധതികൾ
കുട്ടനാടിന്‍റെ വികസനവുമായി ബന്ധപ്പെട്ട് കിഫ്ബിയിൽ 11 പദ്ധതികളാണ് നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയ്ക്ക് അഞ്ചുകോടിരൂപയും കുറത്തിയന്പലം മാന്നാർ വീയപുരം റോഡിന്‍റെ പുനരുദ്ധാരണത്തിന് 17 കോടിരൂപയും കുടിവെള്ള പദ്ധതിക്ക് 300 കോടി രൂപയും തോട്ടപ്പള്ളി നാലുചിറ പാലം നിർമാണത്തിന് 38 കോടി രൂപയും വിവിധ പാലങ്ങളുടെ നിർമാണത്തിന് 25 കോടിരൂപയുമാണ് കിഫ്ബി വഴി നൽകുന്നത്.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആലപ്പുഴ-ചങ്ങനാശേരി റോഡ് പുനർനിർമിക്കാൻ 624.48 കോടിയുടെ പദ്ധതിക്കാണ് കിഫ്ബി വഴി അനുമതി. ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. പുറംബണ്ടുകൾ ബലപ്പെടുത്തുന്നതിനും തോടുകളും മറ്റ് ജലാശയങ്ങളും നവീകരിക്കുന്നതിന് 150 കോടിയുടെ പദ്ധതിയും നിലവിലുണ്ട്. വേന്പനാട് കായലിന്‍റെ ആഴം കൂട്ടുക, തോടുകളിലെ നീരൊഴുക്ക് വർധിപ്പിക്കുക, തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ നവീകരണം എന്നിവയും കിഫ്ബി ഉൗന്നൽ നൽകുന്നുണ്ട്.


(തോമസ് ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് കുട്ടനാട് മണ്ഡലത്തിൽ എംഎൽഎ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.