ഏറ്റുമാനൂരിന് വൻനേട്ടം
സുരേഷ് കുറുപ്പ് എംഎൽഎ (ഏറ്റുമാനൂർ)

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിന്‍റെ വികസന കുതിപ്പ് കിഫ്ബി പദ്ധതികളിലൂടെയാണ്. കോട്ടയം മെഡിക്കൽ കോളജിൽ കോടിക്കണക്കിനു രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയത്. വികസനം എത്താത്ത സ്ഥലങ്ങളിൽ വികസനം എത്തിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കിഫ്ബി പദ്ധതികൾക്കു സാധിച്ചു.

കോട്ടയം മെഡിക്കൽ കോളജിൽ 564 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി നടത്തി വരുന്നത്. മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കുകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് പണം അനുവദിച്ചിരിക്കുന്നത്.

എംജി യൂണിവേഴ്സിറ്റിക്ക് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും തുക അനുവദിച്ചിട്ടുണ്ട്.

ഏറ്റുമാനൂർ നഗര കുടിവെള്ള പദ്ധതി, ഏറ്റുമാനൂർ ഗവണ്‍മെന്‍റ് ഐടിഐയുടെ നവീകരണം, കുമരകം ഗവണ്‍മെന്‍റ് ഹയർസെക്കൻഡറി സ്കൂൾ ഹൈടെക് നിലവാരത്തിൽ ഉയർത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഏറ്റുമാനൂർ ടൗണ്‍ റിംഗ് റോഡിനു 28.8 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ഏറ്റുമാനൂർ മുതൽ ആലപ്പുഴയിലെ തൈക്കാട്ടുശേരി വരെ വൈദ്യുതി ലൈനുകളുടെ പ്രസരണശേഷി കൂട്ടാൻ കിഫ്ബി സഹായഹസ്തവുമായി എത്തിയതോടെയാണ് ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമായത്. ദശാബ്ദങ്ങളുടെ പഴക്കമുള്ള ലൈൻ മാറ്റിയാണ് പുതിയ ലൈൻ വലിക്കുന്നത്.


വികസനപാത ഒരുക്കുന്ന കിഫ്ബി നാടിനു നേട്ടം

കോട്ടയം: സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് കിഫ്ബി ജില്ലയിൽ വഴിയൊരുക്കിയത്. ജില്ലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുളള അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്കാണ് ഒന്പത് മണ്ഡലങ്ങളിലും കിഫ്ബി ഉൗന്നൽ നൽകിയിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തലവികസനം, വിവിധ കുടിവെള്ള പദ്ധതികളടക്കം അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് പ്രാവർത്തികമാക്കുന്നത്. ബജറ്റിനു പുറത്ത് പശ്ചാത്തല സൗകര്യ വികസനങ്ങൾ സൃഷ്ടിക്കാനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കിഫ്ബി വഴി പണം അനുവദിക്കുന്നതും വികസന പ്രവർത്തനങ്ങൾ നടത്തുന്നതും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.