റോഡ് വികസനം അവതാളത്തിൽ
പി.ജെ.ജോസഫ് എംഎൽഎ (തൊടുപുഴ)

കിഫ്ബി രൂപീകരിച്ചതിനു ശേഷം മണ്ഡലത്തിലെ റോഡ് വികസനം അവതാളത്തിലാണെന്ന് പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു. കിഫ്ബി പ്രാബല്യത്തിലായതിനുശേഷം 34 കോടി ചെലവഴിച്ച് തൊടുപുഴ നഗരസഭയിലെ കുടിവെള്ള പദ്ധതിയും ഡോ. എ.പി.ജെ. അബ്ദുൾ കലാം ഗേൾസ് എച്ച്എസ്എസിന്‍റെ പുതിയ മന്ദിരം നിർമിക്കാൻ അഞ്ചുകോടിയും അനുവദിച്ചതുമാത്രമാണ് മണ്ഡലത്തിനുണ്ടായ നേട്ടം. കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണത്തിനു മുൻ യുഡിഎഫ് സർക്കാർ വിശദമായ പദ്ധതി രൂപരേഖ തയാറാക്കിയിരുന്നതിനാലാണ് ഇതു പൂർത്തീകരിക്കാനായത്. അതേസമയം, റോഡ് വികസനത്തിന്‍റെ കാര്യത്തിൽ പണം എങ്ങനെ ചെലവഴിക്കാതിരിക്കാം എന്നതാണ് കിഫ്ബി കൊണ്ടുണ്ടായ നേട്ടം.

60 കോടിയുടെ കാരിക്കോട്-അഞ്ചിരി-ആനക്കയം റോഡിനായി എട്ടുമീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും പിന്നീട് പത്തുമീറ്റർ വേണമെന്ന നിബന്ധനമൂലം ഈ റോഡിന്‍റെ നിർമാണം നിലച്ചു. ഇതിനു പുറമെ 110 കോടി ചെലവു വരുന്ന ഇടുക്കി, തൊടുപുഴ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കുരുതിക്കളം-തൊടുപുഴ-വണ്ണപ്പുറം-ചേലച്ചുവട് റോഡിന്‍റെ നിർമാണവും എങ്ങുമെത്തിയിട്ടില്ല. ഫലത്തിൽ കിഫ്ബി വഴിയുള്ള മണ്ഡലത്തിലെ റോഡ് വികസനം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. തൊടുപുഴയുടെ വികസനത്തിന് ആക്കം കൂട്ടുന്ന റോഡുകളുടെ വികസനം കിഫ്ബിയുടെ വരവോടെ തടസപ്പെട്ടിരിക്കുകയാണെന്നും പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.