ഇടുക്കിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ
മന്ത്രി എം.എം.മണി (ഉടുന്പൻചോല)

ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന നിരവധി പദ്ധതികൾ കഴിഞ്ഞ നാലു വർഷത്തിനിടെ നടപ്പിലാക്കിയിട്ടുണ്ട്. ജില്ല രൂപീകൃതമായതിന് ശേഷം ഇത്രയധികം വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ല. ഇതിനു സഹായകരമായത് കിഫ്ബിയാണ്. കിഫ്ബിയിലൂടെ 1,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ പലഘട്ടങ്ങളിലായി നടന്നുവരികയാണ്.
റോഡുകൾ, പാലങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ വൻ വികസനമാണ് ജില്ലയിൽ നടക്കുന്നത്.പദ്ധതികൾ മുഴുവൻ പൂർത്തീകരിച്ചുകഴിയുന്പോൾ ജില്ലയുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമാകും.

ജില്ലയുടെ മുഖഛായ മാറ്റുന്നതാണ് ഉടുന്പൻചോല-ചിത്തിരപുരം റോഡ്. ലോറേഞ്ചിനെയും ഹൈറേഞ്ചിനെയും മൂന്നാറുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് ആറു പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. 46 കിലോമീറ്റർ ദൂരമുള്ള റോഡിൽ അഞ്ചു പാലങ്ങൾ നിർമിക്കും.154.22 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മൂന്നു റീച്ചുകളിലായി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

73 കോടിയുടെ ഫണ്ട് ലഭ്യമായ കന്പംമെട്ട്-വണ്ണപ്പുറം റോഡിന്‍റെ എഴുകുംവയൽ വരെയുള്ള ആദ്യറീച്ചിന്‍റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. നത്തുകല്ല്-അടിമാലി, തൂക്കുപാലം-കട്ടപ്പന, പൂപ്പാറ-കല്ലാർകുട്ടി തുടങ്ങി അന്പതോളം റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്.

ഹൈറേഞ്ചിന്‍റെ ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തി.  കിഫ്ബിയുടെ 147 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.


ആറും ഏഴും നിലകളുള്ള ഇരട്ട ടവർ കെട്ടിടമാണ് നിർമിക്കുന്നത്. ആറ് ഓപ്പറേഷൻ തീയറ്ററുകളും 50 ബെഡ്ഡോടുകൂടിയ അത്യാഹിത വിഭാഗവും 150 കിടക്കകളും നിർമാണം പൂർത്തിയാകുന്നതോടെ ഇവിടെ സജ്ജമാകും. കാൻസർ കെയർ യൂണിറ്റും എംആർഐ ഉൾപ്പെടെയുള്ള സ്കാനിംഗ് സൗകര്യവും ഒരുക്കും.നെടുങ്കണ്ടം പഞ്ചായത്തിൽ രണ്ട് സ്റ്റേഡിയങ്ങൾക്കായി 50 കോടിയുടെ ഫണ്ടാണ് കിഫ്ബി വഴി ലഭ്യമാക്കിയത്. പച്ചടിയിൽ 40 കോടിയുടെ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ടെൻഡർ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്.

പഞ്ചായത്ത് സ്റ്റേഡിയത്തിനായി അനുവദിച്ച 10 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വിദ്യാഭ്യാസ മേഖലയിൽ കല്ലാർ ഗവ. ഹൈസ്കൂൾ, ഗവ. എൽപി സ്കൂൾ, നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, രാജാക്കാട് ഗവ. സ്കൂൾ, രാജാക്കാട് ഐടിഐ, ശാന്തിഗ്രാം ഗാന്ധിജി ഇഎം ഗവ. സ്കൂൾ എന്നിവയുടെ കെട്ടിട നിർമാണം, ഹൈടെക് ക്ലാസ് മുറികൾ എന്നിവയ്ക്കായി 20 കോടിയും ചെലവഴിച്ചിട്ടുണ്ട്. ഉടുന്പൻചോല സബ് രജിസ്ട്രാർ ഓഫീസിന് കിഫ്ബി ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിട സമുച്ചയവും നിർമിച്ചു. നെടുങ്കണ്ടത്ത് പുതിയ കോടതി സമുച്ചയം നിർമിക്കുന്നതിനായി 150 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.