കിഫ്ബിയിലൂടെ വികസനക്കുതിപ്പ്
ഇ.എസ്.ബിജിമോൾ എംഎൽഎ (പീരുമേട്)

സാന്പത്തിക മാന്ദ്യം മറികടക്കാനാണ് എൽഡിഎഫ് സർക്കാർ കിഫ്ബി പദ്ധതി കൊണ്ടു വന്നത്. കേരളത്തെ വലിയ കടക്കെണിയിലാക്കിയിട്ടാണ് യുഡിഎഫ് സർക്കാർ ഇറങ്ങിയത്. എൽഡിഎഫ് സർക്കാരിന് വിവിധ പദ്ധതികൾ ഏറ്റെടുക്കാനും കടം മറികടക്കാനും മറ്റുവഴിയില്ലായിരുന്നു. പീരുമേട് നിയോജക മണ്ഡലത്തിൽ കിഫ്ബിയിലൂടെ വികസനക്കുതിപ്പ് ഉണ്ടാക്കാനായി.

കിഫ്ബിയുടെ സാന്പത്തിക സഹായത്തോടെയാണ് മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനായത്.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രഖ്യാപിച്ച വിവിധ പദ്ധതികൾ നടപ്പിലാക്കിയത് കിഫ്ബിയുടെ സഹായത്തോടെയാണ്. കിഫ്ബി പദ്ധതി സർക്കാർ നടപ്പിലാക്കിയില്ലായിരുന്നെങ്കിൽ ഇത്രയും വികസനം ഉണ്ടാകുമായിരുന്നില്ല.

പീരുമേട് നിയോജകമണ്ഡലത്തിൽ മാത്രം 1,300 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് കിഫ്ബി വഴി ധനസഹായം നൽകിയത്. ഇതിൽ പലതിലും നിർമാണ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. റോഡ് വികസനം- 500 കോടി രൂപ, ടൂറിസം വികസനം- 267 കോടി, കുടിവെള്ള വിതരണം- 127 കോടി, വിദ്യാഭ്യാസ മേഖല- 67 കോടി, ലിങ്കേജ് റോഡുകളുടെ ആദ്യ റീച്ച്- 129 കോടി, ഹിൽ ഹൈവേ- 164 കോടി, അക്കാമ്മ ചെറിയാൻ സാംസ്കാരിക പദ്ധതി- 100 കോടി, കുമളി മിനി സിവിൽ സ്റ്റേഷൻ- 10 കോടി, ജുഡീഷൽ കോംപ്ലക്സ് -12 കോടി, അഗ്രി പാർക്ക്-22 കോടി എന്നിവയാണ് പ്രധാന പദ്ധതികൾ.


ഇതിൽ പലതും മണ്ഡലത്തിന്‍റെ സ്വപ്ന പദ്ധതികളാണ്. മിക്ക പദ്ധതിയുടെയും ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.ചിലതിന്‍റെ നിർമാണം പൂർത്തീകരിക്കാനുമായിട്ടുണ്ട്. കിഫ്ബിയുടെ പ്രവർത്തനം ഇല്ലായിരുന്നെങ്കിൽ മണ്ഡലത്തിലെ വികസനം ഇരുളടയുമായിരുന്നെന്നും ഇ.എസ്. ബിജിമോൾ എംഎൽഎ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.