റോഡ് വികസനത്തിനു ചെലവഴിച്ചത് 62.5 കോടി
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് (ആലപ്പുഴ)

ആലപ്പുഴ നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളുടെ വികസനത്തിന് കിഫ്ബിയിൽനിന്നും ചെലവഴിച്ചത് 62.5കോടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കലവൂർ ലെപ്രസി റോഡ്, കലവൂർ കാട്ടൂർ ബീച്ച് റോഡ്, കാട്ടൂർ കോളജ് ജംഗ്ഷൻ സർവോദയപുരംകെഎസ്ഡിപി റോഡ്, ഉദയ സ്റ്റുഡിയോ ഓമനപ്പുഴ ബീച്ച് റോഡ്, പത്രോസ് ജംഗ്ഷൻ ചിന്നമ്മക്കവല റോഡ്, ബർനാഡ് സർവോദയപുരം റോഡ് എന്നിവയ്ക്കായ് കിഫ്ബിയിൽനിന്നും 20 കോടി രൂപയാണ് ചെലവഴിച്ചത്. കൂടാതെ മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, തെക്ക് പഞ്ചായത്തുകളിലായി കാവുങ്കൽ വളവനാട് വാറാം കവല, മാരാരിക്കുളം ബീച്ച് എൻഎച്ച് എന്നിവയ്ക്കായി 20.5കോടിയും ചേന്നവേലി ബീച്ച് കണിച്ചുകുളങ്ങര എൻഎച്ച്, കായിപ്പുറം കായലോര റോഡിന് 22 കോടി രൂപയുമാണ് കിഫ്ബിയിലൂടെ പൂർത്തീകരിച്ച പദ്ധതികൾ. രണ്ടാം ഘട്ടത്തിൽ 152 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്.

മാരാരിക്കുളം, തുന്പോളി റെയിൽവേ സ്റ്റേഷന്‍റെ വികസനത്തിനായി 45 കോടി രൂപയും ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ പുന്നമട റോഡ് ടൂറിസം നെറ്റ് വർക്കിനായി 65 കോടിയും കലവൂർ പാലം കഞ്ഞിക്കുഴി തിരുവിഴ പാലത്തിന്‍റെ നിർമാണത്തിന് 45 കോടി രൂപയുടെയും പദ്ധതികളാണ് ഉടൻ ആരംഭിക്കാൻ പോകുന്നത്. കിഫ്ബി പദ്ധതി കൂടാതെ മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഭരണാനുമതി നൽകിയ ബജറ്റ് പദ്ധതികളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. മണ്ഡലത്തിലെ ആദ്യത്തെ ഹൈടെക് മോഡൽ സ്കൂളായ കലവൂർ എച്ച്എസ്എസിലെ ഏഴുകോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ നിർമാണം അവസാന ഘട്ടത്തിലാണ്. കൂടാതെ ഏഴുകോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കിയ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ കെട്ടിടം പൂർത്തിയായി. പൊള്ളേത്തൈ എച്ച്എസ്എസ്, കഞ്ഞിക്കുഴി എച്ച്എസ്എസ് എന്നീ സ്കൂളുകളുടെ വികസനത്തിനായി നാലുകോടി രൂപ വീതം ചെലവഴിച്ചു പുതിയ കെട്ടിടത്തിന്‍റെ നിർമാണവും കൊറ്റംകുളങ്ങര ആര്യാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നുകോടിയുടെ നിർമാണവും അവസാന ഘട്ടത്തിലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.