നടപടി ക്രമങ്ങളിൽ കാലതാമസം
മോൻസ് ജോസഫ് എംഎൽഎ (കടുത്തുരുത്തി)

കിഫ്ബിയിൽ ഉൾപ്പെടുത്തി വിവിധ ഫണ്ടുകൾ അനുവദിച്ചിട്ടുണ്ട്. വർഷങ്ങളായി ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്ന കുറുപ്പന്തറ, കടുത്തുരുത്തി മേൽപാലത്തിനു തുക കിട്ടി. നടപടി ക്രമങ്ങളുടെ കാലതാമസമാണ് കിഫ്ബി പദ്ധതിയുടെ പ്രധാന പ്രശ്നം. കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് 35 കോടി രൂപയുടെ വികസനം നടന്നു വരുന്നു.

വലിയ പ്രോജക്‌ടുകൾ ഏറ്റെടുക്കാൻ കഴിയുന്നു എന്നത് കിഫ്ബിയുടെ നേട്ടമാണ്. കിഫ്ബിയിൽ 10 മീറ്റർ വീതി റോഡിനു വേണമെന്നത് ഗ്രാമീണ റോഡുകളുടെ നിർമാണത്തിനും പുനരുദ്ധാരണത്തിനും തടസമാകുന്നു. ലഭ്യമായ വീതിയിൽ ഗ്രാമപ്രദേശങ്ങളിൽ റോഡ് നിർമിക്കാൻ കിഫ്ബി തയാറാകണം.വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ടരീതിയിൽ നടക്കാത്തതും പദ്ധതിയുടെ പ്രവർത്തനങ്ങൾ തടസപ്പെടാൻ കാരണമാകുന്നു.


ഉഴവൂർ-കുറുപ്പന്തറ ബൈപ്പാസിനും കടുത്തുരുത്തിയിൽ ബൈപാസിനും പുതിയ പാലത്തിനും തുക അനുവദിച്ചിട്ടുണ്ട്. സ്കൂളുകൾ ഹൈടെക് ആക്കുന്ന ജോലികൾ പുരോഗമിക്കുന്നു. കടുത്തുരുത്തി വാലാച്ചിറയിൽ റെയിൽവേ ഗേറ്റിന് പകരം മേൽപാലത്തിനു 19.33 കോടി രൂപ അനുവദിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.