സാമൂഹ്യവികസനത്തിലും ഒരു കുതിച്ചുചാട്ടം സാധ്യമാക്കുക എന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാനസർക്കാരിന്‍റെ ലക്ഷ്യത്തിന് ചാലകശക്തിയായത് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ബോർഡ് (കിഫ്ബി)ആണ്.

2016ലെ കിഫ് ബി ഭേദഗതി നിയമത്തിലൂടെ ശാക്തീകരിക്കപ്പെട്ട കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോർഡ് (കിഫ്ബി) ഇന്ന് രാജ്യം ഉറ്റുനോക്കുന്ന ഒരു വികസന മാതൃകയാണ്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കിഫ്ബി പദ്ധതികൾ വികസനത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. അത്തരത്തിൽ ചരിത്രത്തിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സംസ്ഥാന സർക്കാർ വിഭാവന ചെയ്ത് നടപ്പാക്കുന്നത്.

വിവിധ ഭരണ വകുപ്പുകൾക്ക് കീഴിലായി 57000 കോടി രൂപയുടെ 730 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിക്കഴിഞ്ഞത്. 5865.79 കോടി രൂപ വിവിധ പദ്ധതികളിൽ വിനിയോഗിച്ചും കഴിഞ്ഞു.

ഗതാഗത മേഖലയിൽ സംസ്ഥാനത്തിന്‍റെ പരാധീനതകൾ മറികടക്കാൻ നിർണായകമായ ചിലപദ്ധതികൾ ഇതിൽ ഉൾപ്പെടും. ദശാബ്ദങ്ങളായി മുടങ്ങി കിടന്ന ദേശീയപാതാ വികസനത്തിന് വേണ്ടി വരുന്ന തുകയിലെ സംസ്ഥാന വിഹിതമായ 5374 കോടി രൂപ സർക്കാർ കണ്ടെത്തിയത് കിഫ്ബി വഴിയാണ്.

8765 കോടി രൂപയുടെ 193 റോഡ് നവീകരണ പദ്ധതികൾ,825 കോടി രൂപയുടെ 9 ബൈപ്പാസുകൾ, 1976 കോടി രൂപയുടെ 75 പാലങ്ങൾ,961 കോടിയുടെ 13 മേൽപാലങ്ങൾ,1645 കോടിയുടെ 49 റെയിൽ മേൽപ്പാലങ്ങൾ, മലയോര ഹൈവേ, തീരദേശ ഹൈവേ , ഇങ്ങനെ നീളുകയാണ് കിഫ്ബി വഴി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പട്ടിക. ഇതിൽ 3500 കോടി രൂപ ചെലവഴിച്ച് 20 സ്ട്രെച്ചുകളിലായി 1200 കിലോമീറ്റർ നീളത്തിലാണ് മലയോര ഹൈവേയുടെ നിർമാണം. 6500 കോടി രൂപ ചെലവഴിച്ച് രണ്ടു സ്ട്രെച്ചുകളിലായി 650 കിലോമീറ്റർ നീളത്തിലാണ് തീരദേശ ഹൈവേയുടെ നിർമാണ പ്രവൃത്തികൾ മുന്നോട്ട് നീങ്ങുന്നത്.കു Read More..

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.