കായംകുളം മണ്ഡലത്തിൽ വൻ വികസനം
യു. പ്രതിഭ എംഎൽഎ (കായംകുളം)

സമാനതകളില്ലാത്ത വികസനമാണ് കിഫ്ബി പദ്ധതികളിലൂടെ മണ്ഡലത്തിൽ നടക്കുന്നതെന്ന് യു. പ്രതിഭ എംഎൽ എ പറഞ്ഞു. മാന്പറക്കുന്നേൽ റെയിൽവേ ഓവർബ്രിഡ്ജ് നിർമാണം, ഭഗവതിപ്പടി ഫെറി റോഡ്, കെഎസ്എഫ്ഡിസിയുടെ തിയറ്റർ കോംപ്ലക്സ്, ഗവണ്‍മെന്‍റ് ബോയ്സ് ഹൈസ്കൂൾ കെട്ടിടം, ഗവണ്‍മെന്‍റ് എച്ച്എസ്എസ് രാമപുരം ഉൾപ്പെടെ കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിൽ കിഫ്ബി നടപ്പാക്കുന്നത്.

ഓവർബ്രിഡ്ജ് നിർമാണത്തിന് 31.2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഭഗവതിപ്പടി മല്ലിക്കാട്ട് കടവ് ബാക്ക് വാട്ടർറോഡിന് 20 കോടിയും മൾട്ടി തിയേറ്ററിന് 15 കോടിയും മണ്ഡലത്തിലെ രണ്ടു സ്കൂളുകളുടെ വികസനപ്രവർത്തനങ്ങൾക്കുമായി എട്ടേകാൽക്കോടിയും കിഫ്ബി നൽകും. മുനന്പേൽ കടവ് സൊസൈറ്റി കടവിനായി 50 കോടിയും അനുവദിച്ചിട്ടുണ്ട്. സാംസ്കാരിക വകുപ്പിന് കീഴിൽ കിഫ്ബി നടപ്പിലാക്കുന്ന പദ്ധതിയാണ് കായംകുളം സിനിമാ തിയേറ്റർ കോംപ്ലക്സ്.


പദ്ധതി ഇപ്പോൾ ടെസ്റ്റ് പൈൽ സ്റ്റേജിലാണ്. കായകുളം ഫിഷിംഗ് ഹാർബറിന് 2.42 കോടി രൂപയും അംഗീകാരമായി. കായംകുളം താലൂക്ക് ആശുപത്രിയിൽ കാത്ത് ലാബിനും സിസിയുവിനും 69 കോടി അനുവദിച്ചിട്ടുണ്ട്. ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേരള സംസ്ഥാന ഹൗസിംഗ് ബോർഡ് കോർപറേഷൻ വിശദമായ പ്ലാനുംഎസ്റ്റിമേറ്റും തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുമുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.