x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മീനാങ്കൽ കുമാറും സഹപ്രവർത്തകരും കോണ്‍ഗ്രസിൽ ചേർന്നു


Published: October 25, 2025 06:37 AM IST | Updated: October 25, 2025 06:37 AM IST

മീനാങ്കൽ കുമാറിനെയും പ്രവർത്തകരെയും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ ഷാൾ അണിയിച്ച് കോണ്‍ഗ്രസിലേക്കു സ്വീകരിച്ചപ്പോൾ.

തിരുവനന്തപുരം: സിപിഐ മുൻ സംസ്ഥാന കൗണ്‍സിൽ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായിരുന്ന മീനാങ്കൽ കുമാറിന്‍റെ നേതൃത്വത്തിൽ നൂറോളം സിപിഐ പ്രവർത്തകർ കോണ്‍ഗ്രസിൽ ചേർന്നു. കെപിസിസി ആസ്ഥാനത്തെത്തിയ മീനാങ്കൽ കുമാറിനെയും പ്രവർത്തകരെയും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ ഷാൾ അണിയിച്ച് കോണ്‍ഗ്രസിലേക്കു സ്വീകരിച്ചു.

എഐടിയുസി ജില്ലാ ജോയിന്‍റ് സെക്രട്ടറി വട്ടിയൂർക്കാവ് ബി. ജയകുമാർ, സംസ്ഥാന ജോയിന്‍റ് കൗണ്‍സിൽ അംഗം ബിനു സുഗതൻ, അരുവിക്കര പഞ്ചായത്ത് മുൻ പ്രസിഡന്‍റും കളത്തറ വാർഡ് മെംബറുമായ മധു കളത്തറ, സിപിഐ ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി അസിസ്റ്റന്‍റ് സെക്രട്ടറി പുളുന്തുരുത്തി ഗോപൻ, റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മീനാങ്കൽ സന്തോഷ്, സിപിഐ വർക്കല മുൻ മണ്ഡലം കമ്മിറ്റി അംഗം ബിജു വർക്കല തുടങ്ങിയവരെയും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു.

സിപി ഐ രാഷ്ട്രീയപരമായി എൽഡിഎഫിൽ കൂടുതൽ ഒറ്റപ്പെടുന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും വരും ദിവസങ്ങളിൽ കൂടതൽ പേർ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സിപി ഐ വിട്ട് കോണ്‍ഗ്രസിൽ ചേരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

സിപിഎമ്മിന്‍റെ വല്യേട്ടൻ മനോഭാവത്തിനും ഭീഷണിക്കും വഴങ്ങി സിപിഐയ്ക്ക് അവരുടെ നിലപാടുകൾ പോലും വിഴുങ്ങേണ്ട അവസ്ഥയാണ്. അത്തരമൊരു അവസ്ഥയിൽ മീനാങ്കൽ കുമാറും സഹപ്രവർത്തകരും സിപിഐ വിട്ടത് ഏറെ സന്തോഷകരമാണ്. കമ്യൂണിസ്റ്റ് രാഷ്ട്രീയം അവസാനിപ്പിച്ച് വരുന്ന മുഴുവൻ നേതാക്കളെയും പ്രവർത്തകരെയും കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ബിജെപിയുടെ വർഗീയ ഫാസിസത്തെ ചെറുക്കാൻ കോണ്‍ഗ്രസിനു മാത്രമെ സാധിക്കൂവെന്ന് മീനാങ്കൽ കുമാർ പറഞ്ഞു.

ഇന്ത്യാസഖ്യത്തിന്‍റെ ഭാഗമായ സിപിഐ കേരളത്തിൽ വ്യത്യസ്ത മുന്നണിയുടെ ഭാഗമാകുന്ന സംവിധാനം മാറണമെന്നാണ് ഭൂരിപക്ഷം പ്രവർത്തകരും ആഗ്രഹിക്കുന്നതെന്നും മീനാങ്കൽ കുമാർ വ്യക്തമാക്കി.

സിപിഎമ്മിന്‍റെ ചവിട്ടും തൊഴിയുമേറ്റ് സിപിഐ എൽഡിഎഫിൽ തുടരാതെ യുഡിഎഫിന്‍റെ ഭാഗമാകണമെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി പറഞ്ഞു.
ഡിസിസി പ്രസിഡന്‍റ് എൻ. ശക്തൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.എസ്. ശബരിനാഥൻ സ്വാഗതം പറഞ്ഞു.

രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ, കെപിസിസി വൈസ് പ്രസിഡന്‍റ് എം. വിൻസന്‍റ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, കെ.എസ്.ഗോപകുമാർ, രമണി പി. നായർ, ആർ. ലക്ഷ്മി എന്നിവരും കോണ്‍ഗ്രസ് നേതാവ് വിതുര ശശിയും പങ്കെടുത്തു.

 

 

Tags : Congress

Recent News

Up