ബഹ്റായിച്ച് കലാപം പ്രതികളെ വെടിവച്ചു വീഴ്ത്തി യുപി പോലീസ്
ബഹ്റായിച്ച് കലാപം പ്രതികളെ വെടിവച്ചു വീഴ്ത്തി  യുപി പോലീസ്
Friday, October 18, 2024 2:02 AM IST
ലക്നോ: ബഹ്റായിച്ച് കലാപവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. നേപ്പാളിലേക്കു കടക്കാൻ ശ്രമിച്ച പ്രതികളെ ഏറ്റുമുട്ടലിലൂടെ കീഴടക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ‌പോലീസ് വെടിവയ്പിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതികളുടെ കാലിലാണു വെടിയേറ്റത്.

യുപിയിലെ ബ‌ഹ്റായിച്ച് ജില്ല നേപ്പാളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. ഞായറാഴ്ച ബഹ്‌റായിച്ച് ജില്ലയിലെ മഹാരാജ്ഗഞ്ചിലായിരുന്നു അക്രമം പൊട്ടിപ്പുറപ്പെട്ടത്.


നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായുള്ള വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചെന്നാരോപിച്ചായിരുന്നു അക്രമം.

പ്രദേശവാസിയായ യുവാവ് സംഘർഷത്തിൽ വെടിയേറ്റു മരിച്ചു. ഇതോടെ സംഘർ‌ഷം കലാപമായി ആളിക്കത്തി. ജനക്കൂട്ടം വീടുകൾക്കും കടകൾക്കും വാഹനങ്ങൾക്കും തീയിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.