ബാബാ സിദ്ദിഖിയുടെ കൊലപാതകം: പ്രതികൾ ഷൂട്ടിംഗ് പഠിച്ചത് യൂട്യൂബിലൂ‌ടെ
ബാബാ സിദ്ദിഖിയുടെ കൊലപാതകം:  പ്രതികൾ ഷൂട്ടിംഗ് പഠിച്ചത് യൂട്യൂബിലൂ‌ടെ
Thursday, October 17, 2024 1:12 AM IST
മുംബൈ: എൻസിപി നേതാവ് ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ ഷൂട്ടർമാർ തോക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് വീഡിയോകൾ കണ്ടിട്ടാണെന്നു ക്രൈം ബ്രാഞ്ച്. നഗരത്തിലെ കുർള മേഖലയിലെ ഒരു വാടകവീട്ടിൽ വച്ചായിരുന്നു പരിശീലനം. പ്രതികളെ ചോദ്യം ചെയ്യവേയാണു ഈ വിവരം പുറത്തുവന്നത്.

നാലു പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ഗുർമെയ്ൽ സിംഗ്, ധർമരാജ് കശ്യപ്, ഹരീഷ്കുമാർ ബലാക്രം നിഷാദ്, പ്രവീൺ ലോങ്കാർ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഒളിവിൽ കഴിയുന്ന ശിവ്കുമാർ ഗൗതം തോക്ക് ഉപയോഗിക്കാൻ പഠിച്ചത് ഉത്തർ പ്രദേശിൽ ആഘോഷവേളകളിൽ നടത്തുന്ന വെടിവയ്പുകൾ കണ്ടാണ്. ഈ പരിചയമാണ് ശിവ്കുമാറിനെ പ്രധാന ഷൂട്ടറായി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ച ഘ‌ടകം

.
മറ്റ് പ്രതികളായ ഗുർമീത് സിംഗും ധർമരാജ് കശ്യപും ശിവ്കുമാറിന്‍റെ പക്കൽ നിന്നാണു പരിശീലനം നേടിയത്. ഒപ്പം നാലാഴ്ചയോളം ഇവർ വെടിവയ്പുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകൾ കാണുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.