കുട്ടിയെ സ്വന്തം വീട്ടിൽ റിമാൻഡ് ചെയ്തശേഷം അന്വേഷണസംഘം അച്ഛനെ മുംബൈയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.
തിങ്കളാഴ്ച മുതൽ ലഭിച്ച ഭീഷണിസന്ദേശത്തെത്തുടർന്ന് കാനഡയിലേക്കുള്ള സർവീസ് ഉൾപ്പെടെ വഴിതിരിച്ചുവിടേണ്ടിവന്നു.
ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. വിമാനക്കന്പനികൾക്കു കോടിക്കണക്കിനു രൂപയുടെ നഷ്ടവും.