ഛത്തീസ്ഗഡിൽനിന്നുള്ള 17കാരന്‍ പിടിയില്‍
ഛത്തീസ്ഗഡിൽനിന്നുള്ള  17കാരന്‍ പിടിയില്‍
Thursday, October 17, 2024 1:39 AM IST
മുംബൈ: രാജ്യത്തെ വിവിധ വിമാനക്കമ്പനികളെ വട്ടംകറക്കിയ വ്യാജബോംബ് ഭീഷണിക്കു പിന്നില്‍ ഛത്തീ സ്ഗഡിൽനിന്നുള്ള പതിനേഴുകാരനാണെന്നു മുംബൈ പോലീസ് കണ്ടെത്തി.

പണമിടപാടുമായി ബന്ധപ്പെട്ടു കൂട്ടുകാരനുമായുള്ള തർക്കമാണ് ഭീഷണിക്കുപിന്നിൽ. സുഹൃത്തിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറന്ന് പതിനേഴുകാരൻ ഭീഷണിസന്ദേശം അയക്കുകയായിരുന്നു.

സുഹൃത്തിനെ കുടുക്കുകയായിരുന്നു ലക്ഷ്യമെന്ന് ഛത്തീസ്ഗഡിലെ രാജനന്ദ്ഗാവ് സ്വദേശിയായ കുട്ടി പറഞ്ഞു. സ്‌കൂള്‍ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച കുട്ടിയെ ചൊവ്വാഴ്ചയാണ് അന്വേഷണസംഘം കണ്ടെത്തിയത്.


കുട്ടിയെ സ്വന്തം വീട്ടിൽ റിമാൻഡ് ചെയ്തശേഷം അന്വേഷണസംഘം അച്ഛനെ മുംബൈയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.

തിങ്കളാഴ്ച മുതൽ ലഭിച്ച ഭീഷണിസന്ദേശത്തെത്തുടർന്ന് കാനഡയിലേക്കുള്ള സർവീസ് ഉൾപ്പെടെ വഴിതിരിച്ചുവിടേണ്ടിവന്നു.

ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. വിമാനക്കന്പനികൾക്കു കോടിക്കണക്കിനു രൂപയുടെ നഷ്ടവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.