കൽപ്പറ്റ: പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ പട്ടികവർഗ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അന്പലവയൽ നെല്ലാറച്ചാൽ പുതിയപാടി ഉന്നതിയിലെ ചന്ദ്രൻ-ഓമന ദന്പതികളുടെ മകൻ ഗോകുലാണ്(18)മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. ശുചിമുറിയിലെ ഷവറിൽ ഷർട്ടിൽ കെട്ടിത്തൂങ്ങുകയായിരുന്നു.

ആദിവാസികളിലെ പണിയ വിഭാഗത്തിൽപ്പെട്ട ഗോകുലിനെയും കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെയും അഞ്ചുദിവസം മുന്പ് കാണാതായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കോഴിക്കോട് പുതിയ സ്റ്റാൻഡ് പരിസരത്ത് വനിതാ സെൽ ജീവനക്കാർ തിങ്കളാഴ്ച രാത്രി കണ്ടെത്തി കൽപ്പറ്റ പോലീസിനു കൈമാറി.

രാത്രി വൈകി മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കാൻ കഴിയാത്തതിനാൽ പെണ്‍കുട്ടിയെ "സഖി’യിലേക്കു മാറ്റി. യുവാവിനെ സ്റ്റേഷനിൽ നിർത്തി.


രാവിലെ 7.45ന് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് ശുചിമുറിയിൽ പോയ യുവാവ് പത്ത് മിനിറ്റായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്.

കെട്ടഴിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നതായി പോലീസ് പറഞ്ഞു. യുവാവ് സ്റ്റേഷനിലുള്ള വിവരം കുടുബത്തെ അറിയിച്ചിരുന്നതായി പോലീസ് അവകാശപ്പെട്ടു.

സബ് കളക്‌ടർ മിസാൽ സാഗർ ഭരത്, ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നിജേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.