കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലൂടെ 36 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതിയായ മഹാരാഷ്‌ട്ര സ്വദേശിയെ കണ്ടെത്താനായി അന്വേഷണം.

പ്രതികള്‍ വെര്‍ച്വല്‍ അറസ്റ്റിലൂടെ തട്ടിയെടുത്ത പണം ആദ്യം എത്തിയത് മഹാരാഷ്‌ട്ര സ്വദേശിയുടെ അക്കൗണ്ടിലേക്ക് ആയിരുന്നു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പണ്ടികശാല വീട്ടില്‍ ഫായിസ് ഫഹാദ് (21), കൊണ്ടോട്ടി അരിമ്പ്ര പൂളക്കുന്നന്‍ വീട്ടില്‍ അസിമുള്‍ മുജാസിന്‍ (21) എന്നിവരെ കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പോലീസ് ഇന്‍സ്‌പെക്‌ടര്‍ പി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു.


കഴിഞ്ഞ നവംബറിലാണ് പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തേവര സ്വദേശിയായ വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി പ്രതികള്‍ പണം കവര്‍ന്നത്. മഹാരാഷ്‌ട്ര സ്വദേശിയുടെ അക്കൗണ്ടില്‍നിന്നു പ്രതികളുടെ അക്കൗണ്ടിലേക്കു പിന്നീട് പണം കൈമാറുകയായിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.