തൃശൂർ: പൂരം അലങ്കോലമായ സംഭവത്തിൽ ബിജെപി മുൻ ജില്ലാ അധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ്കുമാറിന്‍റെ മൊഴിയെടുത്തു. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞെന്ന് അനീഷ്കുമാർ അറിയിച്ചു.

പോലീസിന്‍റെ ഇടപെടലാണു പൂരം അലങ്കോലമാക്കിയത്. ഇത്രയധികം പ്രശ്നമുണ്ടായിട്ടും മന്ത്രി കെ. രാജനോ വി.എസ്. സുനിൽ കുമാറോ സ്ഥലത്ത് എത്തിയില്ല. ഇതു ബോധപൂർവമാണെന്നു സംശയിക്കുന്നു.


പൂരം കലക്കാൻ ഇടതുപക്ഷം ശ്രമിച്ചെന്ന സംശയമുണ്ട്. പോലീസ് പൂരം നടത്തുന്നതു തെറ്റായ കീഴ്‌വഴക്കമാണെന്നും അനീഷ്കുമാർ പറഞ്ഞു.