എം. ജയതിലകന്‍

കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍മാരുടെയും സീനിയര്‍ വെറ്ററിനറി സര്‍ജന്‍മാരുടെയും സ്ഥലംമാറ്റത്തിന്‍റെയും സ്ഥാനക്കയറ്റത്തിന്‍റെയും പട്ടിക പുറത്തിറങ്ങിയില്ല.

ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് നാലുമാസമായിട്ടും പട്ടിക പുറത്തിറക്കുന്നതു നീളുകയാണ്. വര്‍ഷങ്ങളായി വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ സ്വന്തം നാട്ടിലേക്കു നിയമനം കിട്ടാന്‍ അപേക്ഷ കൊടുത്തു കാത്തിരിക്കുകയാണ്. പട്ടിക പുറത്തിറക്കുന്നതു വൈകുന്നതു ഡോക്ടര്‍മാരില്‍ അതൃപ്തിക്കു കാരണമായി.

കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിനാണ് ഓണ്‍ലൈന്‍ മുഖേന ഡോക്ടര്‍മാരുടെ സ്ഥലംമാറ്റത്തിനു അപേക്ഷിക്കാന്‍ അവസരമൊരുക്കിയത്. അതിനുമുമ്പുതന്നെ വകുപ്പ് സ്പഷ്ടീകരണ ഉത്തരവ് എന്ന പേരില്‍ ഒരു ഉത്തരവ് ഇറക്കിയിരുന്നു. അതില്‍ സ്ഥലംമാറ്റത്തിനു അപേക്ഷിക്കുന്നതിനു ചില നിയന്ത്രണങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.

ഒരു സ്ഥലത്ത് മൂന്നുവര്‍ഷത്തില്‍ താഴെ കാലമായി ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാന്‍ പാടില്ലെന്ന് ഇതില്‍ വ്യവസ്ഥ ചെയ്തിരുന്നു. മൂന്നു വര്‍ഷമായവരെ നിര്‍ബന്ധമായി മാറ്റുമെന്നും മൂന്നു പോസ്റ്റില്‍ കൂടുതല്‍ അപേക്ഷിക്കാന്‍ പാടില്ലെന്നും ഇതില്‍ പറഞ്ഞിരുന്നു.

നിലവിലുള്ള ഓപ്പണ്‍ തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. വരാനിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ പാടില്ല. ഇത്തരം വ്യവസ്ഥകള്‍ ഡോക്ടര്‍മാരുടെ എതിര്‍പ്പിനിടയാക്കിയിരുന്നു.

സ്പാര്‍ക്ക് വഴി അപേക്ഷിക്കുമ്പോള്‍ എല്ലാവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം എന്നിരിക്കേ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് രാഷ്ട്രീയ താത്പര്യം പരിഗണിച്ചാണെന്ന വിമര്‍ശനം ഉയര്‍ന്നു. ഇതിന്‍റെ പേരില്‍ 90 ഡോക്ടര്‍മാരെ സ്ഥലംമാറ്റത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.

അവര്‍ക്ക് അപേക്ഷിക്കാനുള്ള അവസരം നിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവ. വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇതിനെതിരേ അഡ്മിനിസ്‌േട്രറ്റീവ് ട്രൈബ്യൂണലില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.


സ്ഥലംമാറ്റം കുറ്റമറ്റ രീതിയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ നടത്തണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ.കെ.എ. സജീവ്കുമാര്‍ ആവശ്യപ്പെട്ടു. മൂന്നുമാസം കഴിഞ്ഞുവരുന്ന ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാരുടെ കുറവ് സംസ്ഥാനത്തെ മൃഗാശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ അമ്പതിലേറെ വെറ്ററിനറി സര്‍ജന്‍മാരുടെ ഒഴിവാണുള്ളത്.മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് ഒഴിവുകള്‍ ഏറെയുള്ളത്.

തെക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ് മലബാറില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരില്‍ ഏറെയും. അവര്‍ സ്ഥലംമാറി പോകുമ്പോള്‍ പുതിയ ഒഴിവുകള്‍ വരികയാണ്. മേയ് മാസത്തില്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ വിരമിക്കുന്ന അവസ്ഥയുണ്ട്. അതോടെ ഡോക്ടര്‍മാരുടെ ഒഴിവുകളുടെ എണ്ണം നൂറുകടക്കും.

വെറ്ററിനറി ഡോക്ടര്‍മാരുടെ പിഎസ്‌സി പട്ടിക നിലവിലില്ല. റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനു എഴുത്തുപരീക്ഷ കഴിഞ്ഞിട്ടുണ്ട്. ഷോര്‍ട്ട് ലിസ്റ്റ് ഇറങ്ങിയശേഷം ഇന്‍ര്‍വ്യൂ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് വരാന്‍ മാസങ്ങള്‍ പിടിക്കും.

നിലവില്‍ ഒരു ഡോക്ടര്‍ക്ക് ഒന്നില്‍ കൂടുതല്‍ മൃഗാശുപത്രികളുടെ അധിക ചുമതലയുള്ള അവസ്ഥയും നിലനില്‍ക്കുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനു നിലവിലുള്ള ഒഴിവുകളില്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേനയോ കരാര്‍ അടിസ്ഥാനത്തിലോ നിയമനം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.