കൊച്ചി: വഖഫ് നിയമത്തിലെ ജനദ്രോഹവ്യവസ്ഥകള്‍ റദ്ദ്‌ചെയ്ത് ഭരണസംവിധാനങ്ങള്‍ മുനമ്പം ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്നും പാര്‍ലമെന്‍റംഗങ്ങള്‍ വഖഫ് നിയമഭേദഗതിക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.

വഖഫ് നിയമത്തിന്‍റെ ഇരകളായ നാനാജാതി മതസ്ഥരായ ആയിരക്കണക്കിനു പൗരന്മാര്‍ നേരിടുന്ന അനീതിക്കെതിരേ പാര്‍ലമെന്‍റില്‍ ഉറച്ചനിലപാടെടുക്കാന്‍ ജനപ്രതിനിധികള്‍ തയാറാകണം. വഖഫ് നിയമത്തിലെ ജനദ്രോഹവ്യവസ്ഥകള്‍ റദ്ദുചെയ്യണമെന്ന ഭാരതസഭയുടെ ആവശ്യത്തെ രാഷ്‌ട്രീയമായി മുതലെടുക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.