ഗംഗാവലിയുടെ കണ്ണീര്‍മുത്ത്
ഗംഗാവലിയുടെ  കണ്ണീര്‍മുത്ത്
Thursday, September 26, 2024 1:50 AM IST
ശ്രീജിത് കൃഷ്ണൻ

കാർവാർ (കർണാടക): ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽനിന്ന് 72-ാം നാളിൽ അർജുന്‍റെ മൃതദേഹം കിട്ടി. മലയിടിച്ചിലിൽ അകപ്പെട്ട അർജുൻ ട്രക്കിന്‍റെ കാബിനിൽ കുടുങ്ങി പുഴയുടെ അടിത്തട്ടിൽ മണ്ണിൽ പൂണ്ടുപോയിരുന്നുവെന്ന് വ‍്യക്തമായി.

72 ദിവസമായി മലയാളികളെയൊന്നാകെ ആശങ്കയുടെയും ആകാംക്ഷ‍യുടെയും മുൾമുനയിലാക്കിയ ചോദ‍്യങ്ങൾക്കാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഷിരൂർ ഗംഗാവലിപ്പുഴ ഉത്തരം നൽകിയത്. മനുഷ്യരും യന്ത്രസംവിധാനങ്ങളും ചേർന്നു നടത്തിയ അതീവ ദുഷ്കരമായ തെരച്ചിലിലാണ് കോഴിക്കോട് വേങ്ങേരി കണ്ണാടിക്കൽ മൂരാടിക്കുഴിയിൽ പ്രേമന്‍റെ മകൻ അർജുന്‍റെ (30) മൃതദേഹഭാഗങ്ങൾ ഉൾപ്പെടെ ലോറി കണ്ടെത്തിയത്.

ലോറിയുടെ തകർന്ന കാബിനിൽ മൃതദേഹ ഭാഗങ്ങൾ 

ഉരുൾപൊട്ടിയൊഴുകിയ മണ്ണിനും മലവെള്ളത്തിനുമൊപ്പം ഗംഗാവലിയുടെ ആഴങ്ങളിലേക്കു പതിച്ച ലോറിയുടെ തകർന്ന കാബിനിൽനിന്നാണ് അർജുന്‍റെ മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്. ഡിഎൻഎ പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കിയശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറും. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് മൂന്നു ഘട്ടങ്ങളിലായി നടത്തിയ തെരച്ചിൽ രാജ‍്യത്തുതന്നെ അപൂർവമാണ്.

ദൗത്യം തുടരുന്നു

അർജുന്‍റെ കാര്യത്തിൽ ഉത്തരമായിട്ടും ഷിരൂരിൽ ദൗത്യം അവസാനിച്ചിട്ടില്ല. മണ്ണിടിച്ചിലിൽ കാണാതായ ജഗന്നാഥ്, ലോകേഷ് എന്നിവരുടെ കാര്യത്തിൽ എന്തെങ്കിലും സൂചനകൾക്കായി കുടുംബാംഗങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ്.

കഴിഞ്ഞദിവസം തെരച്ചിൽ സംഘത്തോടൊപ്പം ഡ്രഡ്ജറിലുണ്ടായിരുന്ന അർജുന്‍റെ സഹോദരി അഞ്ജു ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങിയിരുന്നു. അഞ്ജുവിന്‍റെ ഭർത്താവ് ജിതിനും ലോറി ഉടമ മനാഫുമാണ് ലോറി കണ്ടെടുക്കുമ്പോൾ ഷിരൂരിലുണ്ടായിരുന്നത്. ദൗത്യത്തിന് തുടക്കം മുതൽ നേതൃത്വം നൽകിയ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും ജില്ലാ പോലീസ് മേധാവി പി. നാരായണയുമാണ് ലോറി കണ്ടെടുത്ത കാര്യം ആദ്യം സ്ഥിരീകരിച്ചത്.

റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ നേതൃത്വത്തിലുള്ള സംഘം ഡ്രോൺ പരിശോധനയിലൂടെ ലോഹസാന്നിധ്യം തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തിയ രണ്ടാമത്തെ പോയിന്‍റിൽനിന്നാണ് ലോറി കണ്ടെടുത്തത്. മറ്റു പോയിന്‍റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഡ്രഡ്ജിംഗ് നടത്തിയപ്പോൾ ദുരന്തത്തിൽ തകർന്ന ഗ‍്യാസ് ടാങ്കർ ലോറിയുടെയും വൈദ്യുതി ടവറിന്‍റെയും ഭാഗങ്ങളും മരിച്ച ഹോട്ടലുടമ ലക്ഷ്മൺ നായിക്കിന്‍റെ സ്കൂട്ടറും ഹോട്ടലിന്‍റെ റൂഫിംഗ് ഷീറ്റുകളും കണ്ടെടുത്തിരുന്നു.


തെരച്ചിൽ ദുഷ്കരമാക്കി കാറ്റും മഴയും

ചൊവ്വാഴ്ച കനത്ത മഴയും കാറ്റും മൂലം തെരച്ചിൽ വീണ്ടും മന്ദഗതിയിലായിരുന്നു. ഇന്നലെ മഴ കുറയുകയും വേലിയിറക്കം ഉണ്ടാകുകയും ചെയ്തതോടെ രണ്ടാമത്തെ പോയിന്‍റിൽ വീണ്ടും ഡ്രഡ്ജിംഗ് തുടങ്ങി മണിക്കൂറുകൾക്കകമാണ് ഡ്രഡ്ജറിന്‍റെ യന്ത്രക്കൈ എന്തോ ഭാരമുള്ള വസ്തുവിൽ കൊളുത്തിയതായി സൂചന ലഭിച്ചത്. ഈ സ്ഥലത്തെ മണ്ണും അവശിഷ്ടങ്ങളും നീക്കിയതിനു ശേഷം വീണ്ടും ഡ്രഡ്ജിംഗ് നടത്തിയാണ് ലോറി ഉയർത്തിക്കൊണ്ടുവന്നത്.

ലോറിയുടെ ഭാഗങ്ങളൊന്നും കാര്യമായി വേർപെട്ടു പോയിരുന്നില്ലെങ്കിലും കാബിൻ അടക്കമുള്ളവ തകർന്നിരുന്നു. മണ്ണിടിച്ചിലിനൊപ്പം ഭാരമേറിയ പാറക്കഷണങ്ങൾ വന്നുവീണാകാം ലോറി തകർന്നതെന്ന് കരുതുന്നു. അർജുൻ കാബിനുള്ളിൽ തന്നെ പെട്ടുപോയ നിലയിലായിരുന്നു. ഹോട്ടലിന് എതിർവശത്തുള്ള മലയിടുക്കിൽ ലോറി നിർത്തി കാബിനകത്തുതന്നെ ഉറങ്ങുന്നതിനിടയിലാകാം അർജുൻ അപകടത്തിൽപ്പെട്ടതെന്നാണ് നിഗമനം.

ഡ്രഡ്ജറെത്തിച്ചത് ഒരു കോടി ചെലവിൽ

ലക്ഷങ്ങൾ ചെലവഴിച്ച് അത്യാധുനിക യന്ത്രസംവിധാനങ്ങളെത്തിച്ചിട്ടും അനിശ്ചിതത്വത്തിലായ തെരച്ചിലിന് വീണ്ടും വേഗം വച്ചത് ഗോവയിൽനിന്ന് ഡ്രഡ്ജറെത്തിച്ചതോടെയാണ്. കർണാടക സർക്കാർ ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡ്രഡ്ജർ ഗംഗാവലി പുഴയിലെത്തിച്ചത്. ഡ്രഡ്ജർ ഉപയോഗിച്ചു നടത്തിയ തെരച്ചിലിന്‍റെ അഞ്ചാം ദിനത്തിലാണ് ലോറി കണ്ടെത്തിയത്.

അർജുന്‍റെ അമ്മ ഷീല. ഭാര്യ: കൃഷ്ണപ്രിയ. മകൻ: അയൻ (രണ്ടര വയസ്). സഹോദരങ്ങൾ: അഞ്ജു, അഭിരാമി, അഭിജിത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.